ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
അധികം താമസിയാതെ ജോസും വർഗ്ഗീസും പടപടാന്ന് മൂന്ന് ഗ്ലാസ് കള്ള് അകത്താക്കി.
അവര്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ സെലിൻ്റെ കണ്ണ് വർഗ്ഗീസിൻ്റെ പൗരുഷമാര്‍ന്ന ശരീരത്തിലുടക്കും.
ഏതൊരു പെണ്ണും കൊതിക്കുന്ന കൂറ്റനെപ്പോലെ വിരിഞ്ഞു രോമാവൃതമായ മുതുക്. കഴുത്തില്‍ സ്വര്‍ണ്ണമുത്തിന്റെ വലിയ കൊന്ത. ഞരമ്പുകള്‍ തെറിച്ചു നില്ക്കുന്ന ബലിഷ്ഠമായ കൈത്തണ്ടയില്‍ കുരിശ് പച്ചകുത്തിയിരിക്കുന്നു.
പലപ്പോഴും സെലിൻ്റെ മനസ്സില്‍ അസാധരണ ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ആ കാഴ്ച മതിയാകുമായിരുന്നു.
മോനേ ജോസേ..ഇതൊക്കെ അത്യാവശ്യം വേണം….പക്ഷെ പിന്നെ നീ ഒന്നു കണ്‍ട്രോളു ചെയ്യുന്നത് നല്ലതാ..ഇപ്പോ ആറ് വര്‍ഷമായില്ലേ കല്യാണം കഴിഞ്ഞിട്ട്.. ഇനി അധികം നീട്ടികൊണ്ടു പോകണ്ടാ.
അതുപറഞ്ഞപ്പോള്‍ സെലിൻ്റെ മുഖത്ത് ദുഃഖം തളംകെട്ടിയത് വർഗ്ഗീസ് കണ്ടു.
ഇവിടെ വന്നിരിക്കു മോളേ…
അവളെ കയ്യില്‍ പിടിച്ച് നിര്‍ബന്ധിച്ച് തറയിലിരുത്തിക്കൊണ്ട് വർഗ്ഗീസ് പറഞ്ഞു.
സെലിൻ ജോസിനും വർഗ്ഗീസിനും ഇടയിലായി തറയിലിരുന്നു.
എന്റങ്കിളേ….ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കുഴപ്പവുമില്ല…പക്ഷെ ശരിയാവുന്നില്ല….പക്ഷെ ഇതൊക്കെ ഞങ്ങള്‍ മന:പൂര്‍വ്വം വരുത്തി വച്ചതാണോ…
ജോസ് അല്പം തേങ്ങലോടെ പറഞ്ഞു.