മൊബൈലിൽ രേഷ്മയെ കാണുമ്പോഴൊക്കെ എനിക്ക് വല്ലാത്തൊരു ഫീലിങ്ങാണ് ഉണ്ടാവാറുള്ളത്. സുഹ്യത്തിന്റെ ഭാര്യയാണ് എന്ന് മനസ്സിനെ ഓർമ്മപ്പെടുത്താറുണ്ടെങ്കിലും എന്തോ അവളോടൊത്ത് ഒരിക്കലെങ്കിലും സെക്സ് ചെയ്യണം എന്നൊരു തോന്നൽ എപ്പോഴുമുണ്ട്.
എനിക്ക് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി. ആ വിവരം ഞാൻ ആദ്യം അറിയിച്ചത് ജോസ് മോനെയാണ്.
അളിയാ.. അത് നന്നായെടാ.. നമുക്ക് ഇനി എപ്പോഴും കാണാമല്ലോ എന്നവൻ പറഞ്ഞപ്പോൾ രേഷ്മയെ കാണാമല്ലോ എന്നൊരു ചിന്തയാണ് എന്നിലുണ്ടായത്.
എറണാകുളത്ത് എന്റെ ഓഫീസിനടുത്ത് തന്നെ എനിക്ക് താമസ സൗകര്യം കിട്ടി.
കടവന്ത്രയിലാണ് ഓഫീസ്.
ഞാൻ ജോയിൻ ചെയ്ത അന്ന് തന്നെ ജോസ്മോനെ വിളിച്ചു. അടുത്ത ഞായറാഴ്ച രാവിലെ തന്നെ അവന്റെ ഫ്ളാറ്റിലേക്ക് എത്തിയിരിക്കണമെന്ന് ജോസ്മോൻ നിർബന്ധിച്ചു.
ഞായറാഴ്ച രാവിലെ തന്നെ ഞാൻ അവരുടെ ഫളാറ്റിൽ എത്തി.
ഒരു പോഷ് ഏരിയയാണത്. വാട്ടർ ഫ്രണ്ട് ഫ്ലാറ്റായിരുന്നു. എനിക്കവിടെ ഊഷ്മള സ്വീകരണമായിരുന്നു.
എന്നെ കൂടാതെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന രേഷ്മയുടെ ഫ്രണ്ടും ഹസ്ബന്റും അന്നവിടെ ഉണ്ടായിരുന്നു.
ഞാനല്ല സ്വല്പം എഴുതാറുണ്ട്. അതൊക്കെ മാസികകളിൽ വരാറുമുണ്ട്. അതിൽ പലരും രേഷ്മ വായിച്ചിട്ടുണ്ടെന്ന് അവളുടെ സംസാരത്തിൽ മനസ്സിലായി. എന്റെ എഴുത്തിനെക്കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു. അവളുടെ കൂട്ടുകാരിയും വായനാ ശീലമുള്ളവളാണ്. അവരുടെ ഹസ്ബന്റ് ബിസനസ്സിൽ മാത്രം താല്പര്യമുള്ളയാൾ. ജോസ് മോനും അവന്റെ ജോലി മാത്രമാണ് താല്പര്യം.