പള്ളീലച്ചൻ സുഖിപ്പിച്ചപ്പോൾ അതിരസം
പള്ളീലച്ചൻ – പള്ളിക്കാര്യങ്ങളിലെന്നപോലെ കുഞ്ഞാടുകളുടെ ജീവിതത്തിലേക്കും എത്തിനോക്കുകയും ഏത് തരത്തിലുള്ള പ്രശ്നമായാലും അതിനൊക്കെ പരിഹാരവും ആശ്വാസവും ഉണ്ടാക്കിക്കൊടുക്കേണ്ടതും തന്റെ കടമയാണെന്നും വിശ്വസിക്കുന്നയാളാണ് ജോളിയച്ചൻ.
പേരുപോലെ തന്നെ ആള് ജോളിയാണ്.
ഇടവകയിലെ കുഞ്ഞാടുകളായ പല വിധവകളുടേയും ആശ്വാസവും അത്താണിയുമാണ് ജോളിയച്ചൻ.
കൈയിലിരുന്ന വാക്കിങ് സ്റ്റിക്ക് നിലത്തൂന്നി ജോളിയച്ചൻ നിവർന്നു നിന്നു. അല്ല, വാക്കിങ് സ്റ്റിക്കിന്റെ ആവശ്യമൊന്നുമില്ല. പിന്നെ അതൊരലങ്കാരം. അതുകൊണ്ട് വേറെ ചില പ്രയോജനങ്ങളുമുണ്ടല്ലോ !!
പള്ളിക്ക് തൊട്ടപ്പുറത്തെ
മതിൽക്കെട്ടിനകത്തെ രണ്ടുനിലയുള്ള ബംഗ്ലാവിലേക്കച്ചൻ നോക്കി.
പുതിയതായി പെയിന്റ് ചെയ്തിരിക്കുന്നു.
ആ വീട് വർഷങ്ങളായി ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് പുതിയ താമസക്കാർ വന്നത്. മൂന്നു നാലു ദിവസമായി താൻ സ്ഥലത്തില്ലായിരുന്നതിനാൽ പുതിയ ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞില്ല.
സത്യവിശ്വാസികളായ ഒരമ്മയും മകളുമാണെന്ന് കപ്യാർ പറഞ്ഞറിഞ്ഞു. അമ്മയുടെ പേര് റോസമ്മ യെന്നും. തന്റെ കുശിനിക്കാരിയായ ത്രേസ്യയാണ് സഹായിയായി കൂടിയേക്കുന്നതെന്നും അച്ചൻ അറിഞ്ഞു.
അയൽവാസിയായതിനാൽ ഇങ്ങോട്ട് വന്നില്ലെങ്കിലും അങ്ങോട്ട് ചെന്ന് പരിചയപ്പെടുന്നതിൽ ഒരു അനൗചിത്യവും അച്ഛന് തോന്നിയതുമില്ല. സന്ദർശനത്തിനുമുൻപ് ത്രേസ്യാമ്മയോട് വിവരങ്ങളൊക്കെ തിരക്കാമായിരുന്നു.
ഉം.പോട്ടെ. സാരമില്ല. കാണാൻ പോകുന്ന പൂരം കേട്ടറിയണോ.
One Response
അച്ഛൻസൂപ്പർ