പള്ളീലച്ചൻ സുഖിപ്പിച്ചപ്പോൾ അതിരസം
“ഇശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ.”
“ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ.”
അച്ചൻ തന്റെ മൂന്നിൽ നിൽക്കുന്ന കുലീനയായ സ്ത്രീയെ സാകൂതം വീക്ഷിച്ചു. നല്ല ഉയരവും അതിനൊത്ത വണ്ണവും. വിഷാദഛായ പടർത്തിയ വലിയ കണ്ണുകൾ.
“മകളുടെ പേരെന്താ? ഒരു മൂപ്പത്തഞ്ചു വയസ്സു പ്രായം വരുന്ന ആ സ്ത്രീയെ മകളേ എന്നു വിളിക്കുന്നതിൽ അച്ചനൊരപാകതയും തോന്നിയില്ല. അച്ചന് വയസ്സ് അൻപതോടടുക്കുന്നു.
“ റോസമ്മ എന്നാണച്ഛോ.”
“അച്ഛനിരിക്കൂ.“
അച്ചൻ സോഫയിലിരുന്നു. റോസമ്മ എതിരെയുള്ള കസേരയിലും.
മകളിവിടെ വന്നിരിക്കൂ. അച്ഛൻ സോഫയിൽ തട്ടിക്കാണിച്ചു.
റോസാമ്മയ്ക്ക് ആജ്ഞാശക്തിയുള്ള ആ കണ്ണുകളെ നിഷേധിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ വെട്ടിയ താടിയും, വളഞ്ഞ മൂക്കും ഉയർന്ന നെറ്റിയുമെല്ലാമെല്ലാം ആ ശക്തമായ സ്വഭാവം വിളിച്ചോതി.
റോസാമ്മ മെല്ലെ എഴുന്നേറ്റ് അച്ചന്റെ അടുത്തിരുന്നു. ഇവിടത്തെ സ്ഥലവും താമസവും എങ്ങിനെയുണ്ട് റോസാമ്മേ.
നല്ല സ്ഥലമാണച്ചോ.
ഇവിടം എങ്ങിനെ തെരഞ്ഞെടൂത്തു?
അതച്ചാ… ഞങ്ങൾ മസ്കറ്റിലായിരുന്നല്ലോ… മോൾടപ്പൻ മരിച്ചിട്ടാറുവർഷമായി. അദ്ദേഹം മരിച്ചതിൽപ്പിന്നെ ഞങ്ങൾ ബാംഗ്ലൂരിലായിരുന്നു. ആങ്ങളയുടെ കൂടെ. ഇപ്പോൾ നാട്ടിലേക്കു വരണമെന്നു തോന്നി. മോളു മസ്ക്കറ്റിൽത്തന്നാ.. അവധിക്കു വരും. ഇതാണെങ്കിൽ മോളുടെ പപ്പായുടെ പഴയ വീടായിരുന്നു. ഇതൊന്നു പുതുക്കി ഇവിടാകാം താമസമെന്നു തോന്നി.
One Response
അച്ഛൻസൂപ്പർ