ഞാൻ കളി പഠിച്ച കഥ
Njan Kali padicha kadha
അല്‌പസമയം അനങ്ങാതെ കിടന്നിട്ട് ‘ ‘ഞാന്‍മെല്ലെ എന്റെ അരക്കെട്ട് ചലിപ്പിക്കാന്‍തുടങ്ങി. ഇപ്പോള്‍ അവളും അരക്കെട്ട് ചലിപ്പിക്കുകയും സീല്‍ക്കാരശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു.
എന്റെ ചലനത്തിന്റെ വേഗത കൂടി. താമസിയാതെ രണ്ട്പേരും തളര്‍ന്നു വീണു. അല്‍പ സമയത്തിനു ശേഷം രണ്ട് പേരും എഴുന്നേറ്റു. അവള്‍ വസ്‌ത്രങ്ങള്‍നേരേ ആക്കിയശേഷം ജോലി തുടങ്ങി, ഞാന്‍ നിക്കര്‍എടുത്ത് ധരിച്ചുകൊണ്ട് പുറത്തേയ്‌ക്കും പോയി.
ആ വെക്കേഷന്‍ കാലത്ത് ഒരു ദിവസം, സത്യന്‍, അയാളുടെ ഒരു അമ്മാവന്റെ മരണം സംബന്ധിച്ച് രണ്ടു ദിവസം അയാളുടെ വീട്ടില്‍പോയിരുന്നു. അന്നു രണ്ടു ദിവസവും കന്നുകാലികളെ നോക്കുന്ന ചുമതല മുഴുവനായും എനിക്കായി. ആ രണ്ട് ദിവസങ്ങളിലും ഞാന്‍ ഫാം ഹൗസില്‍തന്നെയായിരുന്നു.
ആഹാരം കഴിക്കുന്നതിനും, രാവിലേയും വൈകിട്ടും കറവക്കാരന്‍ വന്ന്‌പാലുകറന്നു കഴിഞ്ഞാല്‍ അതും കൊണ്ടും മാത്രം വീട്ടില്‍പോയിട്ട് ബാക്കി മുഴുവന്‍ സമയവും ഫാംഹൗസില്‍ കഴിഞ്ഞു. ആദ്യ ദിവസം രാത്രി ഞാന്‍ വീട്ടില്‍വന്ന്‌ഭക്ഷണമൊക്കെ കഴിച്ച് തിരികെ ചെന്നിട്ട് കന്നുകാലികള്‍ക്ക് വെള്ളവും പുല്ലും കൊടുത്തിട്ട് ഒന്‍പത്‌മണി കഴിഞ്ഞപ്പോള്‍ ഉറങ്ങാന്‍കിടന്നു.
മേയ്‌മാസത്തിലെ ഒരു രാത്രിയായിരുന്നതിനാല്‍ നടുമുറ്റത്തിന് തുടുത്തുള്ള വരാന്തയില്‍ പായ വിരിച്ചാണ് ഞാന്‍ കിടന്നിരുന്നത്. ഞാന്‍ രാത്രിയില്‍ ഒരു ലുങ്കിയാണ് ഉടുത്തിരുന്നത്. അടിയില്‍ജട്ടി ധരിച്ചിരുന്നില്ല. അന്ന് ഞാന്‍ സ്ഥിരമായി അടിയില്‍ജട്ടി ധരിക്കാന്‍ തുടങ്ങിയിരുന്നില്ല.
ഞാന്‍ കിടന്നിട്ട് മുണ്ടിന്റെ ഉള്ളില്‍ കൈയ്യിട്ട്‌കേശവനെ വെളിയില്‍എടുത്ത് പതുക്കെ വാണമടിച്ചുകൊണ്ട് കിടന്നു. പക്ഷെ ക്ഷീണം മൂലം കിടന്ന് അല്‌പസമയത്തിനുള്ളില്‍ ഞാന്‍ഉറങ്ങിപ്പോയി.
രാത്രിയില്‍ എപ്പോഴോ ആരോ കതകില്‍മുട്ടുന്ന ശബ്‌ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. നേരിയ നിലാവ് ഉള്ളതിനാല്‍ നടുമുറ്റത്ത്‌വെളിച്ചം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ലൈറ്റൊന്നുമിടാതെ എഴുന്നേറ്റ്‌ചെന്ന് കതക്‌തുറന്നു. പെട്ടെന്ന് ഒരു സ്‌ത്രീ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉള്ളിലേയ്‌ക്ക്‌കയറി.
“സത്യ അണ്ണാ ഞാന്‍ എത്ര നേരമായി കതകില്‍മുട്ടുന്നു. സത്യ അണ്ണന്‍എന്താ ഉറങ്ങിപ്പോയോ.” ശബ്‌ദം കേട്ടപ്പോള്‍ എനിക്ക്‌ആളെ മനസ്സിലായി. അത് ഞങ്ങളുടെ ഫാംഹൗസിന് അടുത്തായി താമസിക്കുന്ന ഞങ്ങളുടെ ഒരു പണിക്കാരനും, കുടികിടപ്പുകാരനുമൊക്കെയായ ഒരു അയ്യപ്പന്റെ മകള്‍ രമണിയായിരുന്നു.
അയ്യപ്പന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരണമടഞ്ഞു. അയ്യപ്പന് മൂന്ന് മക്കളുണ്ട്. മൂത്തത് രമണി. അവള്‍ക്ക് ഉദ്ദേശം പതിനെട്ടു വയസ്സ് കാണുമായിരുന്നു. അവള്‍ പത്താം ക്ലാസ്സില്‍ തോറ്റതോടെ പഠിത്തം മതിയാക്കി. രണ്ടാമത്തേത് അമ്പിളി.
രമണിയാണ് അമ്മയുടെ മരണശേഷം കാര്യങ്ങള്‍ നോക്കുന്നത്. ഞാന്‍ ഒന്നും മിണ്ടാതെ നിന്നതിനാല്‍ “സത്യ അണ്ണന്‍ എന്താ ഒന്നും മിണ്ടാത്തത്”എന്ന്‌ചോദിച്ചുകൊണ്ട് അവള്‍ എന്റെ ശരീരത്തില്‍ കൈകൊണ്ട്‌തപ്പി നോക്കി. ആളു മാറിപ്പോയി എന്ന്‌മനസ്സിലാക്കിയ അവള്‍ എന്നെ വിട്ട് ദൂരേയ്‌ക്ക്‌നീങ്ങി നിന്നു. എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
സത്യനുമായി ഇവള്‍ എന്നും രാത്രി സംഗമിക്കാറുണ്ടായിരുന്നു. മരണം അറിഞ്ഞയുടന്‍ സത്യന്‍വീട്ടില്‍പോയ വിവരം ഇവള്‍ അറിഞ്ഞിരുന്നില്ല. അത് അറിയാതെ അവള്‍ എന്നത്തേയും പോലെ അന്നും വന്നതായിരുന്നു.
ഞാന്‍ പെട്ടെന്ന് മുന്നോട്ട്‌ചെന്നിട്ട് അവളെ കയറി പിടിച്ചു. “നിനക്ക്‌എന്താടീ രാത്രി ഇവിടെ പരിപാടി. നീ എന്തിനാ സത്യനെ തിരക്കി വന്നത്. ഇത്‌സ്ഥിരം പരിപാടിയാണ്‌അല്ലേ.” ശബ്‌ദം കേട്ടപ്പോള്‍ അവള്‍ ആളെ തിരച്ചറിഞ്ഞു. “അയ്യോ കൊച്ചുമുതലാളീ, സത്യഅണ്ണന്‍ രാത്രി വരാന്‍പറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്.