മുപ്പതും അറുപതും തമ്മിലുള്ള മദനകേളി. ഭാഗം – 1




ഈ കഥ ഒരു മുപ്പതും അറുപതും തമ്മിലുള്ള മദനകേളി സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുപ്പതും അറുപതും തമ്മിലുള്ള മദനകേളി

മദനകേളി – അമ്മായിഅമ്മ വിളിക്കുന്നത് കേട്ടാണ് പഴച്ചക്ക നന്നാക്കുവായിരുന്ന മോളി വാതുക്കലിലേക്ക് ചെന്നത്.

തിണ്ണപ്പുറത്തു ഇരിക്കുന്ന അഹമ്മദ് ഹാജിയെ കണ്ടു അവൾ ഇഷ്ടമില്ലെങ്കിലും ചിരിച്ചെന്ന് വരുത്തി.

അഹമ്മദ് ഹാജി മലപ്പുറം കാരനാണ്. മോളിയും ജോസിയുമായുള്ള വിവാഹം നടത്തിയത് അഹമ്മദ് ഹാജിയാണ്.

അഹമ്മദ് ഹാജി ജോസിയുടെ മരിച്ചുപോയ അപ്പന്റെ കച്ചവട സഹായി ആയിരുന്നു.

ഹാജ്യാർക്കു മലപ്പുറത്തും ആലപ്പുഴയിലുമായി രണ്ടു ബീവിമാരുണ്ട്. മോളിയുടെ അപ്പൻ മലപ്പുറത്ത് ജോലി ചെയ്യുമ്പോൾ ആണ് ഹാജിയാരുമായി പരിചയമായത് . ആ വഴിക്കാണ് ജോസിയുടെ ആലോചന അഹമ്മദ് ഹാജി കൊണ്ടുവരുന്നത്.

അന്ന് മോളി ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുവായിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ ഒരു ഹിന്ദു ചെറുക്കനുമായി പ്രണയിച്ചു. വീട്ടിൽ എതിർത്തപ്പോൾ ഒരു പൊട്ടബുദ്ധിക്ക് അവന്റെ കൂടെ ഇറങ്ങിപ്പോയി.

ഏകദേശം മൂന്ന് മാസത്തോളം അവൾ അവന്റെ കൂടെ ഒരു വാടക വീട്ടിൽ കഴിഞ്ഞു. പെട്ടന്ന് ഒരു ദിവസം അവൻ അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

അഹമ്മദ് ഹാജിയുടെ ആദ്യത്തെ കെട്ടിയവളുടെ പേരിലുള്ള വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്.

അവൻ ഉപേക്ഷിച്ചു പോയപ്പോ ഹാജിയാരും വീടരുമാണ് ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള അവളെ വീട്ടിൽ കൊണ്ടാക്കിയത്.

മോളിയുടെ അപ്പനുമായി ഹാജിയാർ സംസാരിച്ചു മോളിയെ സ്വീകരിപ്പിച്ചു.

പിന്നീട് മോളി ഡിഗ്രിപരീക്ഷ എഴുതി പാസായി. ബിഎഡ് ഉം എടുത്തു

പക്ഷെ ചീത്തപ്പേര് കേൾപ്പിച്ചു എന്ന പേരിൽ ഒരു കല്യാണാലോചനയും ശെരിയായില്ല. അങ്ങനെ അഞ്ചു വർഷത്തോളം അവൾ ട്യൂട്ടോറിയലിൽ പഠിപ്പിക്കലും മറ്റുമായി നടക്കുമ്പോഴാണ് ഹാജ്യാര് ജോസിയുടെ ആലോചന കൊണ്ട് വരുന്നത്.

മോളിയുടെ കുടുംബം പത്തനംതിട്ട
ക്കാരാണെങ്കിലും അവളുടെ അപ്പന്റെ ജോലിസംബന്ധമായി പല ജില്ലകൾ മാറി മാറി താമസിക്കുവായിരുന്നു.

ആലപ്പുഴയിൽ നിന്നാണ്, പഴയ കാര്യങ്ങൾ ഒക്കെ എല്ലാരും മറന്നു തുടങ്ങിയെന്നും സ്വന്തം അറിവിലുള്ള ചെക്കനാണ് എന്നും പറഞ്ഞപ്പോൾ ജോസിക്ക് നല്ല ഒരു ജോലി ഇല്ലാതിരുന്നിട്ടും മോളിയുടെ അപ്പൻ കല്യാണത്തിന് സമ്മതിച്ചത്..

ജോസി ഒരു ഹൗസ്ബോട്ട് കമ്പനിയുടെ നടത്തിപ്പുകാരനായിട്ട് നിൽക്കുവായിരുന്നു.
ഒരു ഹൗസ്‌ബോട്ടിന്റെ ചുമതല മൊത്തം ജോസിക്കാണ്..

വീട്ടിൽ ചിലവിന് കൃത്യമായി കാശ് കൊടുക്കും പക്ഷെ മോളിയുമായി അടുപ്പം കുറവാണ്.

ജോസിക്ക് സ്വന്തമായി ഒരു ഹൗസ്ബോട്ട് വാങ്ങണം പൈസ ഉണ്ടാക്കണം, ഇതൊക്കെയാണ് എപ്പോഴുമുള്ള ചിന്ത.

കല്യാണം കഴിഞ്ഞ അവസരത്തിൽ ജോസിയെ സ്നേഹിച്ച് വരുതിയിൽ നിർത്താൻ മോളി കുറെ പരിശ്രമിച്ചു.
പക്ഷെ ഫലം വിപരീതമായിരുന്നു.

വീട്ടിൽ നാലഞ്ചു ദിവസം കൂടുമ്പോ ജോസി വരും. മോളിക്ക് വേണമെങ്കിൽ കളിച്ചു കൊടുക്കും, സാധനകൾ ഒക്കെ വാങ്ങിക്കൊടുക്കും. പക്ഷെ സംസാരം കുറവാണ്.

ഒരു തരം വിരസമായ ദാമ്പത്യം.
തന്റെ മുൻകാല ചരിത്രം അറിഞ്ഞിട്ടാണോ ഈ പെരുമാറ്റം എന്ന് പലപ്പോഴും അവൾ സംശയിച്ചിരുന്നു. പക്ഷെ അതല്ല വേറൊരു പ്രണയ കഥയിലെ ദുരന്ത നായകനായതിന്റെ അവസ്താന്തരം ആണ് ഈ പെരുമാറ്റത്തിന് കാരണം എന്ന് ജോസിയുടെ പെങ്ങൾ ലീനാമോൾ പറഞ്ഞപ്പോഴാണ് മോളിക്ക് മനസ്സിലായത്.
മോളി ബെന്നിയോടത് ചോദിയ്ക്കാൻ പോയില്ല. അവനെ സ്നേഹിച്ചു കൂടെ നിർത്താൻ ശ്രമിച്ചു.

മോളിയോട് അനുകമ്പാപൂർവമുള്ള പെരുമാറ്റമായിരുന്നെങ്കിലും പ്രണയത്തോടെയുള്ള ഒരു ദാമ്പ്യത്യം അവർക്കിടയിൽ ഉണ്ടായില്ല.

കല്യാണം കഴിഞ്ഞു നാല് വർഷമായിട്ടും കുട്ടികളും ആയില്ല. മോളിക്ക് ഇപ്പോൾ മുപ്പതു വയസ്സായി.

ഒരു കുഞ്ഞിനെ അവളും ആഗ്രഹിച്ചു. പക്ഷെ ബെന്നി ഒരു ഡോക്ടറുടെ അടുത്ത് പോകാനോ ആരുടെ പ്രശ്നമാണെന്ന് അറിയാനോ താല്പര്യം പ്രകടിപ്പിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *