സ്നേഹവും കാമവും ചേരുമ്പോൾ



ഞാൻ ഒരു സ്വവർഗ അനുരാഗി ആണ് എന്തോ എനിക് പെണ്ണുങ്ങളെ ഇഷ്ടമല്ലായിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ അവർക്കു ആർക്കും തന്നെ എന്റെ ഈ സ്വഭാവത്തെക്കുറിച്ചു ഒരു അറിവും ഇല്ലായിരുന്നു.

ഞാൻ അധികവും ഗെയ് സെക്സിലെ ടോപ് വൻ റോയിലായിരുന്നു.

എന്റെ കാമുകിമാർ(കുണ്ടൻ) കുറച്ചുപേരുണ്ട്. കേരളത്തിന്റെയും ഇന്ത്യയിലെയും പല പല സ്ഥലങ്ങളിൽ ഉള്ളവർ. അതിൽ പെൺവേഷം ധരിക്കാൻ താല്പര്യമുള്ളവരും എന്നെ
പ്പോലെതന്നെ ആരും അറിയാതെ ജീവിക്കുന്നവരും transgenderism ലേഡി ബോയ്സും പെൺവേഷത്തിൽ ജീവിക്കുന്ന ആൺകുട്ടികളും ഉണ്ട് .

ഇതിൽ എനിക് ഏറ്റവും കൂടുതൽ ഇഷ്ടം ലേഡിബോയ്സിനോടാണ്.

അവരുടെ ഭർത്താവ് എന്ന ബഹുമാനം അവർക്കെന്നോട് ഉണ്ടാവും.

അങ്ങിനെ ഒരേ സമയം എട്ടു പേരുടെ ഭർത്താവാണ് ഞാൻ.
അവരെ താലിചാർത്തി ആദ്യരാത്രിയും എല്ലാം ചെയ്തിട്ടുണ്ട് ഞാൻ.

ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തും ഒരാൾ പാലക്കാടും രണ്ടുപേർ ചെന്നൈയിൽ, ഒരാൾ കൊൽക്കത്ത, രണ്ടുപേർ ബാംഗ്ലൂരിലും താമസിക്കുന്നു.

ഈ എട്ടുപേർക്കും അറിയാം എനിക് എട്ടു ഭാര്യമാർ ഉണ്ടെന്ന്. അവർ സ്ത്രീകളെപോലെ ഇതും പറഞ്ഞു ശല്യം ചെയ്യില്ല. തല്ലുകൂടില്ല. അവരെപോലെ മറ്റൊരാൾക്കും ജീവിതം കൊടുക്കുന്നു എന്ന സന്തോഷം അവർക്കുണ്ട്.

ഇതിൽ കുറച്ചുപേരെ മുഖപുസ്തകത്തിൽനിന്നും കിട്ടിയതാണ്. ഞാൻ ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് അഭിനവിനെ പരിചയപ്പെടുന്നത്.
എന്റെ ഫ്ളാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അവൻ കണ്ടാൽ ഒരു പെണ്ണിനെപ്പോലെയായിരുന്നു.
കയ്യിലോ കാലിലോ ഒരു രോമം പോലും ഉണ്ടായിരുന്നില്ല.

അവൻ ആദ്യമൊന്നും എന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ എന്തോ എനിക്ക് അവനെ കണ്ടപ്പഴേ ഇഷ്ടമായി. ഇതെങ്ങനെ അവനോട് പറയും എന്നതായിരുന്നു വലിയ പ്രശ്നം.

അവനുമായി ഒന്നടുക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ അവൻ തീർത്തും തനിച്ചായിരുന്നു. വീട്ടിൽ വന്നാൽ പിന്നെ ഭൂമികുലുങ്ങിയാലും
പുറത്തുവരില്ല.

ഒരു ദിവസം ഞാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത്. ലിഫ്റ്റിൽ താഴെ വന്നു കാറുമെടുത് ഗേറ്റിൽ എത്തിയപ്പോൾ അവൻ നടന്നു പോകുന്നു.

ഞാൻ വേഗം വണ്ടി നിർത്തി ഗ്ലാസ്സ് തുറന്നു അവനോട് പറഞ്ഞു:

ഭായ് വെറുതെ നടന്നു എനർജി കളയേണ്ട.. ഞാൻ ഡ്രോപ് ചെയ്യാം കയറിക്കോ..

വേണ്ട..ഞാൻ നടന്നോളാം എന്നവൻ പറഞ്ഞു..

അത് കേട്ടതും അവനോട് എന്തോ ഭയങ്കര ദേഷ്യം വന്നിട്ട് ഞാൻ പറഞ്ഞു..

കേറടാ പൂറിമോനെ ഇല്ലേൽ നിന്നെ ഞാൻ വണ്ടി കയറ്റി കൊല്ലും മൈരാ..

സ്വതവേ മൂകിയായ അവൻ പേടിച്ചു വേഗം ബാക്കിൽ കയറി.
ഞാൻ വണ്ടി വിട്ടുവിട്ടു..

താൻ എങ്ങോട്ടാ..

ഇൻഫോ പാർക്കിൽ..

അവിടാണോ ജോലി?

അതേ..

ഏതാ കമ്പനി ..

cat eye..

എടോ.. ഞാൻ സന്ദീപ്.. ഇൻഫോ പാർക്കിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ സെക്യൂരിറ്റി മാനേജരാണ്.

അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി.

തന്നെ എനിക്കറിയാം.. അഭിനവ് കുരുവിള..അതെ..താൻ ക്ഷമിക്കണം ! രാവിലെ തന്നെ തെറി വിളിച്ചതിന്…

എടോ..ഞാൻ തന്നോട് അടുക്കാൻ വേണ്ടി ഒരുപാട് ശ്രമിച്ചു.. താൻ എന്നെ ഒഴിവാക്കുകയായിരുന്നു.. ഇന്ന് രാവിലെ അതൂടെ ആയപ്പോ എന്റെ കൺട്രോൾ പോയി..സോറി..

സാരമില്ല.. ഞാൻ ഇത് ഒരുപാട് കാലമായി അനുഭവിക്കുന്നതാ..സോറി അഭി.. ഇനി മേലാൽ ഇതു ആവർത്തിക്കില്ല.. എന്തായാലും പരിചയപെട്ടല്ലോ.. സന്തോഷം !! വൈകിട്ടു ഒരുമിച്ചു പോവാം.. എന്താ ഒക്കെ ആണോ ..

നോക്കാം..

എന്നാ ഞാൻ വിളിച്ചോളാം..

ഭായ്.. അപ്പൊ ഈവനിംഗ് കാണാം.

ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു.

അന്ന് ഓഫീസിൽ കുറച്ചധികം തിരക്കുണ്ടായിരുന്നു. പുതുതായി ചാർജ് എടുത്തതിന്റെ തിരക്ക്.

ജി എം വന്നു പറഞ്ഞു..
വാ നമുക്ക് സ്റ്റാഫിനെ എല്ലാം പരിചയപ്പെടാം..

അങ്ങനെ ഓരോരോ ഡിപ്പാർട്ട്‌മെന്റിലും കയറി ഇറങ്ങി എല്ലാവരേയും പരിചയപെട്ടു.

അവസാനം അഭിയുടെ ഡിപ്പാർട്മെന്റൽ എത്തി.
ജി എം എല്ലാവരോടും പറഞ്ഞു..

dear guys here is our new security manager sandeep.

ഞാൻ എല്ലാരോടും ഒരു ഹായ് പറഞ്ഞു തിരിഞ്ഞപ്പോൾ മുന്നിൽ അഭി നില്കുന്നു.

താൻ ഈ ഡിപ്പാർമെന്റൽ ആണോ

അതേ സാർ. .

ജി എം ചോദിച്ചു: നിങ്ങൾ തമ്മിൽ അറിയാമോ..

ഞങ്ങൾ അയൽവാസികളാണ് സാർ.. രാവിലെ ഒരുമിച്ചാണ് വന്നത്..

അപ്പൊ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു എച് ആർ സ്റ്റാഫ്‌ പറഞ്ഞു:

സാർ അവൻ ഒരു ഒൻപതാണ്‌..
അത് കേട്ട് മറ്റുള്ളവരിൽ കുറച്ചുപേർ ചിരിച്ചു.

അഭിയുടെ മുഖം വാടി.

അതു കേട്ടതും എന്റെ കൺട്രോൾ പോയി.. ഞാൻ ജി എം നോട് പറഞ്ഞു..

സാർ.. ക്ഷമിക്ക്ണം.. ഇതുപോലുള്ള ഊളകൾ ഇനിയും ഉണ്ടോ ഇവിടെ ?

എല്ലാരും ഞെട്ടി !!

പിന്നെ ആ ഡിപ്പാർട്മെന്റിലെ എല്ലാവരോടുമായി ചോദിച്ചു:

ഇവിടെ എത്രപേർ സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കുന്നു.. പിന്നെ എന്തുകൊണ്ട് അഭിനവിനു ആയിക്കൂടാ..ഇതു 2023ആണ്.

നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുന്നത് പോലെ ഇവരെയും കാണാൻ പഠിക്കണം. അല്ലാതെ കളിയാക്കുകയല്ല വേണ്ടത്.. സംസ്കാരം.. അത് ഹൃദയത്തിൽ നിന്നും ഉണ്ടാവണം..ഒരുപാട് കാലമായി നിങ്ങൾ ഇയാളെ പരിഹസിക്കുന്നു !! എന്തുകൊണ്ട് നിങ്ങൾക്കിയാളെ നിങ്ങളെപ്പോലെ കണ്ടുകൂടാ ?

എന്നെ എന്റെ അമ്മ പഠിപ്പിച്ചത് മറ്റുള്ളവരെ ബഹുമാനിക്കാനാണ്.. shame on you guys..

അത്രയം പറഞ്ഞു കഴിഞ്ഞ് ഞാൻ തിരിച്ചു നടന്നു.

ഉടനെ ജി എം അഭിയോട് പറഞ്ഞു:
Mr അഭിനവ്.. അവർക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു..

സ്വതവേ അഞ്ചുമണിക്ക് ഓഫീസിൽ നിന്നും ഇറങ്ങുന്ന ഞാൻ അന്ന് അഞ്ചേ മുക്കാൽ ആയി ഇറങ്ങാൻ.

നേരെ വണ്ടി എടുക്കാൻ വന്നപ്പോൾ അഭി അവിടെ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *