മാഞ്ഞു പോയ മഴവില്ല്
ആ ശ്വാസ നിശ്വാസങ്ങൾ കെട്ടുപിണഞ്ഞു ഒന്നു ചേർന്നു. നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. എന്നാൽ അവർ അതൊന്നുമറിയാതെ അവരുടെ മാത്രമായ ഒരു ലോകത്തെത്തിയിരുന്നു. രാഹുലിന്റെ ഉമിനീരിന്റെ തേൻ മധുരം അജിത്തിനെ ഉന്മത്തനാക്കി. അമിതാവേശത്തോടെ അജിത് രാഹുലിന്റെ അധരം പാനം ചെയ്തു കൊണ്ടിരുന്നു. അജിത്തിന്റെ ശക്തിയുള്ള കരങ്ങൾ രാഹുലിനെ സ്വന്തം മാറോടു പിടിച്ചു ചേർത്ത് ശക്തിയിൽ അമര്ത്തി.
രാഹുൽ അർദ്ധ മയക്കത്തോടെ അവന്റെ കൈകളിൽ കുഴഞ്ഞു കിടന്നു. അജിത്തിന്റെ വിരൽ തുമ്പുകൾ രാഹുലിന്റെ ശരീരത്തെ അർദ്ധ നഗ്നമാക്കി. നനവുള്ള അധരങ്ങൾ രാഹുലിന്റെ മിനുസമാര്ന്ന ശരീരത്തിലാസകലം പ്രണയ മുദ്രകൾ പതിപ്പിച്ചു. ഇരു ശരീരങ്ങളുടെ പരസ്പര സംബർക്കത്തിനു ഇടയിലൊരു തടസമായി നിന്ന അജിത്തിന്റെ മേൽവസ്ത്രം രാഹുൽ പതിയെ എടുത്തു മാറ്റി. തമ്മിൽ ഇഴുകി ഒന്നായിചേരാൻ വെമ്പി പരസ്പരം ശക്തമായി പുണർന്നു. ഇരു ശ്വാസ നിശ്വാസ ഗതികൾക്ക് വേഗമേറി. സ്ഥകാല ബോധം വിസ്മൃതിയിലായി.
എവിടെയാണെന്നോ, എന്താണ് പ്രവർത്തിക്കുന്നതെന്നോ അവർ മറന്നപോലെ. വിവേകം പൂർണ്ണമായി വികാരത്തിനു വഴിമാറി. ആ തുറന്ന കടൽതീരത്തെ മണലിൽ അങ്ങനൊരു രംഗം അവർ മുൻകൂട്ടി വിഭാവന ചെയ്തതെയായിരുന്നില്ല. എന്നാൽ സാഹചര്യം അവരെ അതിലേക്കു നയിക്കുകയായിരുന്നു. ഒരുപാട് നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് രണ്ടുപെര്ക്കും മാസസ്സിനു ഇണങ്ങിയ , ആഗ്രഹിച്ചതു പോലുള്ള ഇണകളെ കിട്ടിയത്.
അതവരുടെ നിയന്ത്രണങ്ങളെയും തകർത്തു. നേരം വൈകിയത് അവർ അറിഞ്ഞതേയില്ല. ആ കടൽത്തീരം വിജനമായി കഴിഞ്ഞിരുന്നു. അവിടെ ആ ഇരുണ്ട മണൽപരപ്പിൽ, കുളിരുള്ള ആ രാത്രിയിൽ പ്രണയാർത്തമായ രണ്ടു ദേഹങ്ങൾ കെട്ടിപുണർന്നു. അവരുടെ ചുണ്ടുകളും കൈകളും പരസ്പരം പ്രണയ കാമ കേളികളിൽ മുഴുകി. അധരങ്ങളാലും വിരൽ തുമ്പുകളാലും അജിത്തിന്റെ ദേഹത്തിൽ രാഹുൽ പ്രണയ ചിത്രങ്ങളെഴുതുമ്പോൾ, തന്റെ ബലിഷ്ടമായ കരങ്ങളാൽ അജിത് അവനെ ആലിംഗനം ചെയ്തു.
രാഹുലിനെ എങ്ങനെ ഒക്കെ സന്തോഷിപ്പിക്കാം എന്ന് അജിത് ശ്രമിക്കുമ്പോൾ, തനിക്കു ലഭിക്കുന്ന സുഖം അതിന്റെ പത്തിരട്ടിയായി തിരിച്ചു നല്കാൻ രാഹുൽ ശ്രമിച്ചു കൊണ്ടേയിരുന്നു. ആ പരസ്പര മത്സരം രണ്ടുപേരെയും വികാര തീവ്രതയുടെ പരകോടിയിൽ എത്തിച്ചു. അവർക്ക് മുന്നിൽ അതിരുകൾ ഒന്നും ഉണ്ടായില്ല. പരസ്പരം അറിഞ്ഞു അവർ ഇഴുകിച്ചേർന്നു. അജിത്തിന്റെ വിയപ്പുകണങ്ങൾ രാഹുലിന്റെ ഉമിനീരുമായി കലർന്നു.
അജിത്ത് രുചിച്ചു നോക്കാത്ത ഒരു ഭാഗവും രാഹുലിന്റെ ദേഹത്തിൽ ബാക്കിയില്ലതായി. അജിത്തിന്റെ പൌരുഷം രാഹുൽ ആവോളം നുകർന്നു. ഒരു വിശിഷ്ടമായ ഭലം പോലെ രാഹുലിനെ അജിത് ആർത്തിയോടെ ആസ്വതിച്ചു. ഇരു വരുടെയും മസ്തിഷ്കത്തിൽ വികാരത്തിന്റെ പൂത്തിരികൾ രൂപം കൊണ്ടു. ഞരമ്പുകൾ വലിഞ്ഞു മുറുകി.
ശ്വാസോച്ച്വാസത്തിന്റെ വേഗതയേറി. രണ്ടു ശരീരങ്ങളും വില്ല് പോലെ വലിഞ്ഞു മുറുകി. അതിന്റെ പാരമ്യത്തിൽ വികാരത്തിന്റെ അഗ്നി പര്വ്വതം പൊട്ടി കാമത്തിന്റെ ലാവാ പ്രവാഹം നടന്നു. ദീർഖ ശ്വാസ നിശ്വാസങ്ങളോടെ ഇരുവരും തളര്ന്നു വീണു. പരസ്പരം പുണർന്നു പുല്കിയിരുന്ന കരങ്ങൾ അയഞ്ഞു. ആ മണലിൽ അവർ ചെറു മയക്കത്തിലേക്കു വഴുതിവീണു. എല്ലാം കണ്ടു വീർപ്പടക്കി നിന്നിരുന്ന മന്ദ മാരുതൻ ദീർക്ക നിശ്വാസത്തോടെ അവര്ക്ക് മീതെ വീശി കടന്നു പോയി.
തുടരും.