കുട്ടേടത്തി
അങ്ങിനെ ഒരുത്തിയെ വലവീശാൻ ശ്രമിക്കാത്തവരുണ്ടാകുമോ? സ്വന്തമാക്കാനായില്ലെങ്കിലും ആ ശരീരത്തിലൊന്നു പടർന്ന് കയറാനെങ്കിലുമായെങ്കിൽ. കുട്ടേടത്തിയെ ഓർത്ത് കൈക്കരുത്ത്കാട്ടി ആനന്ദനിർവൃതി അടയുന്നവരും കുറവല്ലായിരുന്നു. പലരും പലതരം തന്ത്രങ്ങൾ പയറ്റിനോക്കി. മൊബൈലുകളൊന്നും ഇല്ലാത്ത കാലം. കുട്ടേടത്തിയോട് അടുക്കാൻ തന്ത്രങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. കുട്ടേടത്തിക്ക് വായനയിലുള്ള താല്പര്യം തിരിച്ചറിഞ്ഞ് ലൈബ്രറിയിൽ നിന്നും നോവലുകൾ എത്തിച്ചു കൊടുക്കുമായിരുന്നു അയൽവാസിയായ തങ്കപ്പൻ. കൂട്ടത്തിൽ പമ്മന്റേയും അയ്യനേത്തിന്റെയുമൊക്കെ കഥകളും കുട്ടേടത്തി ആവശ്യപ്പെടാതെ തന്നെ തങ്കപ്പൻ കൊണ്ടു കൊടുത്തു. അടുത്തനാൾ പുസ്തകം തിരികേ വാങ്ങാനെത്തുമ്പോൾ ആ നോവലുകളെ സ്പർശിച്ച് കുട്ടേടത്തിയിൽ നിന്നും അനുകൂലമായ ചോദ്യങ്ങളുണ്ടാവുമെന്നും അതിൽ പിടിച്ച് കുട്ടേടത്തിയുമായി ചങ്ങാത്ത മാകാമെന്നും അവൻ കണക്ക് കൂട്ടി.
പുസ്തകം വാങ്ങാനായി ചെന്ന തങ്കപ്പൻ കണ്ടത് കുളികഴിഞ്ഞ് മുലക്കച്ചയും കെട്ടിനിൽക്കുന്ന കുട്ടേടത്തിയെയാണ്. അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകി. “കൊച്ചു തങ്കപ്പൻ “ കുട്ടേടത്തിയിലേക്ക് ഓടിക്കയറാൻ അറ്റൻഷനായി നിന്നു. ത്രുടരും)