സുഖം – ഒരാളുടെ ജീവിതത്തിൽ എന്തും എപ്പോഴും സംഭവിക്കാം. അതിൽ നിന്നും മാറിനിൽക്കാനോ മാറ്റി നിർത്താനോ ആർക്കും ആവില്ല. ഇത് ഒരു വിശ്വാസമല്ല. അനുഭവത്തിലൂടെ തിരിച്ചറിങ്ങാണ്.
എന്റെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ഭർത്താവ് ഗൾഫിലാണ്. ഞാൻ ഭർത്താവിന്റെ വീട്ടിലാണുള്ളത്. കൂട്ടിന് ഭർത്താവിന്റെ അമ്മയും.
ഭർത്താവിന്റ അച്ഛൻ മരിച്ച് പോയി. സഹോദരിമാർ വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണ്.
രണ്ട് മാസങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്.
കുറച്ച് ദിവസങ്ങളായി എന്റെ കയ്യിൽ ചെറിയ പാടുകൾ കാണുന്നുണ്ടായിരുന്നു.
ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷെ ആ പാടുകൾ എന്റെ വയറിലും കാലിലും കാണാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടിതോന്നി.
ഞാൻ ഭർത്താവിന്റെ അമ്മയോട് കാര്യം പറഞ്ഞു. ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അമ്മയും കൂടെ ഹോസ്പിറ്റലിലേക്ക് വരാമെന്ന് പറഞ്ഞു.
ഒരു ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.
അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാധവൻ നല്ല പേരെടുത്ത ഡോക്ടർ ആയിരുന്നു.
ഞങ്ങൾ ചെന്നപ്പോൾ കുറച്ച് പേർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവസാനത്തെ ടോക്കണാണ് കിട്ടിയത്.
ഡോക്ടർ മാധവൻ മദ്ധ്യവയസ്കനാണ്. 45 വയസ്സ് തോന്നിക്കും.
ഞാൻ ഡോക്ടറോട് കാര്യം പറഞ്ഞു. അദ്ദേഹം എന്റെ കയ്യിലുള്ള പാടുകൾ വിശദമായി പരിശോധിച്ചു.
ഡോക്ടറുടെ അടുത്ത് ആ നേഴ്സും ഉണ്ടായിരുന്നു.
ഡോക്ടർ പറഞ്ഞു,
ഇത് പേടിക്കേണ്ട തരത്തിലുള്ള പ്രശ്നമാണ്, അത്കൊണ്ട് വിശദമായ പരിശോധന വേണ്ടിവരും.
എനിക്കും അമ്മയ്ക്കും പേടിയായി.
അപ്പോൾത്തന്നെ ചെക്കപ്പ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു.
ഞങ്ങൾ സമ്മതിച്ചു.
അമ്മയോട് പുറത്ത്നിൽക്കാൻ ആ നേഴ്സ് പറഞ്ഞു. അവർ അവിടെ ഡോക്ടറുടെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു.
അമ്മ എന്നോട്, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു.
ഞാൻ തലയാട്ടി.
നേഴ്സ് കൂടെയുള്ളത് കൊണ്ട് അമ്മക്ക് ധൈര്യമുണ്ടായിരുന്നു.
ഡോക്ടർ ഇരുന്നതിനു പുറക വശത്തായി ഒരു പച്ച കർട്ടൻ ഉണ്ടായിരുന്നു. അതിനു പിന്നിലുള്ള ഒരു ടേബിളിൽ ഡോക്ടർ എന്നോട് കയറി കിടക്കാൻ പറഞ്ഞു.
എന്റെ കയ്യിലുള്ള പാടുകൾ ഡോക്ടർ വിശദമായി പരിശോധിക്കാൻ തുടങ്ങി.
നേഴ്സ് 1 മുൻപ് ഡോക്ടർ ഇരുന്നിരുന്ന റൂമിലേക്ക് മാറി നിന്നിരുന്നു.
ഡോക്ടർ എന്നോട് വയറ്റിലുള്ള പാടുകൾ നോക്കണം സാരി അഴിച്ചുമാറ്റാൻ പറഞ്ഞു.
എനിക്ക് ചെറിയ ആശങ്ക തോന്നിയെങ്കിലും പിന്നെയത് മാറി. അപ്പുറത്ത് ആ നേഴ്സ് ഇരിക്കുന്നത് ചെറുതായി എനിക്ക് കാണാമായിരുന്നു.
ഞാൻ എഴുന്നേറ്റു നിന്നു. ഒരു വയലറ്റ് സാരിയും നീല ബ്ലൗസും അടിപാവടയും ആയിരുന്നു എന്റെ വേഷം.
ഞാൻ സാരി അഴിച്ചുമാറ്റി.