Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. ഭാഗം – 20

(Bandhangal rathi sukhatthinu vazhimaarumpol.. Part 20)


ഈ കഥ ഒരു ബന്ധങ്ങൾ സുഖത്തിന് വഴിമാറുമ്പോൾ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..

വഴിമാറുമ്പോൾ – നദിക്കരയില്‍, കാടിനുള്ളില്‍, ബഷീറിന്റെ സഹായത്താല്‍ രേണുകയുടെ ശരീരം മറവ് ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോള്‍ നാരായണ മേനോന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

ബഷീര്‍ ആ ഒരവസ്ഥയില്‍ അയാളെ മുമ്പ് കണ്ടിട്ടില്ല. അനിയന്ത്രിതമായ വികാര വിക്ഷോഭത്തിലാണ് അയാള്‍. അതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നില്ല. ബഷീറിന് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷെ തന്നെപ്പോലെ വെറും ഡ്രൈവറായ ഒരാളുടെ വാക്കുകള്‍ക്ക് അയാള്‍ വിലകൊടുക്കുമോ എന്ന ഭയവും അയാള്‍ക്ക് ഉണ്ടായിരുന്നു.

അപ്പോള്‍ സമയം പ്രഭാതം അഞ്ചു മണി കഴിഞ്ഞിരുന്നു.
വീടെത്തിക്കഴിഞ്ഞിട്ടും പലതുമോര്‍ത്ത് കാറില്‍ നിന്നും ഇറങ്ങാന്‍ അയാള്‍ മറന്നുപോയി. ബഷീര്‍ കാത്തിരുന്നു.
പിന്നെ വിളിച്ചു.

“സാര്‍…”

അയാള്‍ വിളി കേട്ടില്ല.

‘‍ വീണ്ടും വിളിച്ചു:

“സാര്‍!”

ബഷീറിന്റെ ശബ്ദം ഉച്ചത്തില്‍ ആയതിനാല്‍ അയാള്‍ മുഖം തിരിച്ച് അയാളെ ചോദ്യരൂപത്തില്‍ നോക്കി.

‘വീട് ..വീടെത്തി…”

ബഷീർ പറഞ്ഞു.

‘ഒഹ്!”

മേനോന്‍ ചുറ്റും നോക്കി. എന്നിട്ട് പെട്ടെന്ന് കാറില്‍ നിന്നുമിറങ്ങി. അകത്തേക്ക് നടന്നു.

പെട്ടെന്നയാളുടെ ഫോണ്‍ ശബ്ദിച്ചു.
രേഷ്മയാണ്. !!
ഫോണ്‍ എടുക്കണോ വേണ്ടയോ എന്നയാള്‍ സംശയിച്ചു. എടുക്കാതിരുന്നാല്‍ അപകടമാണ്.

അയാള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“ഹലോ!”

രേഷ്മയുടെ ആകാംക്ഷ നിറഞ്ഞ ശബ്ദം അയാള്‍ കേട്ടു.

“ആഹ്! പറ രേഷ്മേ!”

“സാര്‍ എപ്പോഴാ പോയെ? ആ കുട്ടി എന്ത്യേ, സീമ?”

സീമ?!!

അയാളുടെ നെറ്റി ചുളിഞ്ഞു. ഒഹ്! പെട്ടെന്ന് അയാള്‍ക്ക് കാര്യം മനസ്സിലായി. മനസ്സിലായപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

“പെട്ടെന്ന് ഒരു എമര്‍ജൻ‍സി ഉണ്ടായത് കൊണ്ട് നിന്നെ കാണാന്‍ നില്‍ക്കാതെ പെട്ടെന്ന് തന്നെ പോന്നു രേഷ്മേ!”

“ഓക്കേ!”

രേഷ്മ ചിരിക്കുന്നത് അയാള്‍ കേട്ടു.

“എങ്ങനെ ഉണ്ടാരുന്നു? സൂപ്പര്‍ അല്ലാരുന്നോ? അവളെ ഇനി അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കിക്കാണും അല്ലേ?”

അയാളുടെ ദേഹം വിറച്ചു. ദേഷ്യവും സങ്കടവും കൊണ്ട് അയാളുടെ ദേഹം ുടി അനങ്ങി. ദേഷ്യവും വിഷമവും നില വിട്ടപ്പോള്‍ അയാള്‍ ഫോണ്‍ നിലത്തേക്ക് ശക്തിയായി വലിച്ചെറിഞ്ഞു. അത് പൊട്ടിച്ചിതറി.

ശബ്ദം കേട്ട് അരുന്ധതി ഓടി വന്നു.

“എന്താ? എന്താ ചേട്ടാ? എന്ത് പറ്റി?”

അയാളുടെ മുഖത്തെ അരുതായ്ക കണ്ടിട്ട് അവൾ ചോദിച്ചു.

“ഒന്നുമില്ലെടീ. ഒന്ന് സ്ലിപ്പ് ചെയ്തു. കൈയ്യീന്ന് മൊബൈല്‍ പോയി,”

‘“ഒഹ്! അതാണോ?”

അവള്‍ കുനിഞ്ഞ് നിലത്ത് നിന്നും ഫോണിന്‍റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി.

“പിന്നെ ചേട്ടാ!”

നിവര്‍ന്ന് നിന്ന് അയാളെ നോക്കി അവള്‍ പറഞ്ഞു.

“രാത്രീല്‍ ഏകദേശം എട്ട് മണി മുതല്‍ ഞാന്‍ ട്രൈ ചെയ്യുന്നതാ! ‍ ഫോണെടുക്കുന്നില്ല!”

മേനോന്‍ ഭയം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളെ നോക്കി.

“ചാര്‍ജ് തീര്‍ന്നതോ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. പ്ലഗ് ഇന്‍ ചെയ്തിട്ടുമുണ്ടാവില്ല…”

അയാള്‍ അലക്ഷ്യമായി പറഞ്ഞു.

“ചേട്ടന്‍ വിളിച്ചാരുന്നോ മോളെ?”

“ആങ്ങ്‌..ഹാങ്ങ് …പിന്നെ വിളിക്കാതെ! എടുത്തില്ല…”

അരുന്ധതി എന്തോ ചിന്തയിലാണ്ടു. പിന്നെ കിടപ്പ് മുറിയിലേക്ക് പോയി.

കിടക്കുന്നതിനു മുമ്പ് ഫോണിലേക്ക് നോക്കി.

രേണുക ഫോണെടുക്കുന്നില്ല. മീനാക്ഷിയെ വിളിച്ചു നോക്കാം. അവളോടോപ്പമാണല്ലോ രേണുക നിലമ്പൂര്‍ പോയിരിക്കുന്നത്.

അരുന്ധതി ഫോണെടുത്തു. ഡയല്‍ ചെയ്തു.
രണ്ടും നല്ല ഉറക്കമായിരിക്കാം. എന്നാലും വേണ്ടില്ല. അസ്വാസ്ഥ്യവും ആശങ്കയും തോന്നുന്നുണ്ട്. അതെന്തുകൊണ്ടാണ്?

ആദ്യമായൊന്നുമല്ല രേണുക ഇതുപോലെ കൂട്ടുകാരോടൊപ്പം പലയിടത്തും പോകുന്നത്. പക്ഷെ അപ്പോഴൊന്നും തനിക്ക് ഒരുതരത്തിലുള്ള ആശങ്കയും തോന്നിയിരുന്നില്ല. ഇപ്പോഴെന്താണ് ഇങ്ങനെ?

ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു. എടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതിയത്. പക്ഷെ അരുന്ധതിയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് മറുതലയ്ക്കല്‍ നിന്ന് മീനാക്ഷിയുടെ ശബ്ദം അവള്‍ കേട്ടു.

“ഹലോ ആന്‍റി!”

“മോളെ, ഉറക്കമായിരുന്നോ?”

“ജോഗിങ്ങിനു പോകാന്‍ എഴുന്നെല്‍ക്കുകയായിരുന്നു…”

“രേണുവും വരുന്നുണ്ടോ ജോഗിങ്ങിന്? അവള്‍ എഴുന്നേറ്റോ?”

“രേണുവൊ?”

മീനാക്ഷിയുടെ സ്വരത്തിലും ഭയം നിറഞ്ഞ ആകാംക്ഷ അരുന്ധതി കേട്ടു.

“എന്താ അങ്ങനെ ചോദിച്ചേ? നിങ്ങള്‍ വേറെ വേറെ റൂമിലാണോ?”

“ആന്‍റി, രേണു എങ്ങനെ എന്‍റെ കൂടെ ഉണ്ടാവും? അവള്‍ എവിടെ?”

അരുന്ധതി തരിച്ചിരുന്നു പോയി.

ദേഹത്ത് ഒരു വിറയല്‍ പാഞ്ഞുകയറുന്നത് അരുന്ധതി അറിഞ്ഞു.

“മീനാക്ഷി..മീനാക്ഷി ഇപ്പോള്‍ നിലമ്പൂരല്ലേ?”

“അല്ല ആന്‍റി, ഞാന്‍ ഇവിടെ വീട്ടിലാ. വെസ്റ്റ് ഹില്ലില്‍…രേണുക എന്‍റെ കൂടെ ആണെന്ന് പറഞ്ഞോ?”

അരുന്ധതി തളര്‍ന്നു.
ദേഹം വിയര്‍പ്പില്‍ പുതഞ്ഞു. കട്ടിലിന്‍റെ വിളുമ്പില്‍ അവള്‍ മുറുക്കെപ്പിടിച്ചു.

“ചേട്ടാ!!”

അവള്‍ ഉറക്കെ അതിദയനീയമായി വിളിച്ചു.

അവളുടെ വിളിയൊച്ച കേട്ട് മേനോന്‍ ഓടിവന്നു. അതിനിടയില്‍ മേനോന്‍ സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ട് കഴിഞ്ഞിരുന്നു.

“ചേട്ടാ, മോള്‍..മോള്‍ക്കെന്തോ പറ്റി..അവള് നിലമ്പൂരല്ല. വേറെ എവിടെയോ ആണ്!”

അയാള്‍ വന്നപ്പോള്‍ അരുന്ധതി പറഞ്ഞു. അപ്പോള്‍ മേനോന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. രേഷ്മയാണ്!

“ഒരു മിനിറ്റ്!”

അരുന്ധതിയുടെ നേരെ കൈകാണിച്ച് മേനോന്‍ അവളില്‍ നിന്നും അല്‍പ്പം മാറി നിന്നു.

“ചേട്ടാ, സീമ എപ്പഴാ പോയെ?”

രേഷ്മ ചോദിച്ചു.

“മൂന്ന്‍ നാല് വി വി ഐ പീസ്‌ കൂടി ഫ്രെക്ഷ് സാധനം ഉണ്ടോന്ന് ചോദിച്ചിട്ടുണ്ട്. ഞാന്‍ സീമേനെ വിളിച്ചിട്ട് അവള് ഫോണും എടുക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാ!”

എന്താണ് പറയേണ്ടത്? രേഷ്മയുടെ ഓരോ വാക്കും തന്‍റെ നെഞ്ച് കീറിപ്പിളര്‍ക്കുകയാണ്!

“ഈ മോളാണ് ഇനി നിങ്ങളുടെ ഐശ്വര്യം!”

മംഗലാപുരത്തെ നിത്യാനന്ദ ആശ്രമത്തിലേ പൂജനീയ സത്യാതീര്‍ത്ഥ മഹാരാജ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് മേനോന്‍ ഓര്‍ത്തു.

“നിങ്ങളുടെ ബിസിനസ്സ് വളരും. അസൂയാവഹമായ നിലയില്‍. നിങ്ങള്‍ക്കെതിരെയുള്ള പോലീസ് കേസുകളൊക്കെ അവസാനിക്കും. നിങ്ങള്‍ സമൂഹത്തില്‍ ഏറ്റവും ബഹുമാന്യനായി തീരും. നിങ്ങളുടെ ലൈംഗികാസക്തി എത്ര വാര്‍ദ്ധക്യം ചെന്നാലും അവസാനിക്കില്ല. പക്ഷെ….”

അത് കേട്ട് താന്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി.

“പക്ഷെ ഇവള്‍ ഇല്ലാതായി തീരുന്ന നിമിഷം നിങ്ങളുടെ സകല ഐശ്വര്യങ്ങളും അവസാനിക്കും. ഒരു സ്ത്രീ വഴിയാണ് ഇവള്‍ക്ക് ആപത്ത് സംഭവിക്കാന്‍ പോകുന്നത്. മിക്കവാറും അത് യോ അമ്മയുടെ സ്ഥാനത്തുള്ളവരോ ആയിരിക്കും. അത്തരക്കാരെ കരുതിയിരിക്കുക!”

“ഹലോ, സാര്‍!”

രേഷ്മയുടെ ശബ്ദം വീണ്ടും ഫോണിലൂടെ കേട്ടു.

“ആ കുട്ടി അവളുടെ അമ്മയുടെ കൂടെയാണ് വന്നത്. അവരുടെ ഫോണിലേക്ക് വിളിച്ചിട്ടും റെസ്പോണ്‍സ് ഇല്ല!”

“അമ്മയുടെ കൂടെ?”

അയാള്‍ തീവ്ര വിസ്മയത്തോടെ ചോദിച്ചു. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്നു.

അരുന്ധതിയുടെ കൂടെയാണോ മോള്‍ രേഷ്മയുടെ സ്പായില്‍ പോയത്?
സ്വന്തം മകളെ കൂട്ടിക്കൊടുത്തത് അരുന്ധതി തന്നെയാണോ? അങ്ങനെ സംഭവിക്കുമോ?
എങ്ങനെ സംഭവിക്കില്ല?

വിവാഹത്തിന് മുമ്പും ശേഷവും താനറിഞ്ഞും അറിയാതെയും എത്രയോ പുരുഷന്മാരുമായി ബന്ധപ്പെടുന്നവളാണ് അരുന്ധതി. മാത്രമോ? താനുമായി ബന്ധപ്പെടുമ്പോള്‍ അവളുടെ ഫാന്‍റ്റസികള്‍ നിറയെ ഇന്‍സെസ്റ്റ് മാത്രമായിരുന്നില്ലേ?

അതൊക്കെ രസം പിടിച്ചു പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള ത്വര അവളുടെ വാക്കുകള്‍ എപ്പോഴുമുണ്ടായിരുന്നു…
അതവള്‍ പ്രാവര്‍ത്തികമാക്കി!

അവള്‍ തന്നെയാണ് രേണുകയെ രേഷ്മയെ പരിചയപ്പെടുത്തിയത്! തന്‍റെ ഭാഗ്യത്തെ തച്ചുടച്ചത് മറ്റാരുമല്ല! അരുന്ധതി തന്നെ!

അയാളുടെ രക്തം തിളച്ചു.

ജ്വലിക്കുന്ന കോപത്തോടെ അയാള്‍ സ്വന്തം മുറിയിലേക്ക് ഓടിക്കയറി. വലിയ ഷെല്‍ഫിലെ ഒരു ബ്യൂറോ തുറന്ന്‍ അയാള്‍ തന്‍റെ തോക്കെടുത്ത് പുറത്തേക്ക് പാഞ്ഞു.

“എടീ!”

കോറിഡോറില്‍ നില്‍ക്കുന്ന അരുന്ധതിയെ നോക്കി അയാള്‍ അലറി.

ചങ്ങല പൊട്ടിച്ച് മുമ്പോട്ട്‌ കുതിക്കുന്ന മദം പൊട്ടിയ ആനയെപ്പോലെ കയ്യില്‍ തോക്കുമായി തന്‍റെ നേരെ അലറിയടുക്കുന്ന മേനോനെ കണ്ട് അവള്‍ അസ്തപ്രജ്ഞയായി.

“നീ മോളെ ആര്‍ക്കാ ടീ പൊലയാടി മോളെ കൂട്ടിക്കൊടുത്തത്?”

അടുത്തെത്തി അയാള്‍ അവളുടെ നെറ്റിയില്‍ ബാരല്‍ മുട്ടിച്ചു.

“ചേട്ടാ! എന്താ? എന്തായീ പറയുന്നേ?”

“എടീ ചളിക്കുണ്ടില്‍ കിടക്കുന്ന തീട്ടപ്പന്നീടെ കുണ്ണകേറ്റാന്‍ പോലും കവ പൊളിച്ചു കൊടുക്കുന്ന കാട്ടു െ! നീയാര്‍ക്കാടി എന്‍റെ കുഞ്ഞിനെ കൂട്ടിക്കൊടുത്തെ?”

“ചേട്ട! തോക്ക് മാറ്റ്! എന്ത് ഭ്രാന്താ ഈ പറയുന്നേ? ഞാന്‍ എന്‍റെ കുഞ്ഞിനെയോ?”

“ഫ!”

അയാള്‍ അലറി ആട്ടി.

“തോക്ക് മാറ്റാനോ? എന്നാടി, കുണ്ണ കൊണ്ട് റിലേക്കൊള്ള വെടി മാത്രമേ നെനക്ക് പിടിക്കുവൊള്ളോ? വേറേം ചെല വെടി ഉണ്ടെടീ. അത് ഞാന്‍ നെനക്ക് കാണിച്ച് തരാം!”

ഭയവിഹ്വലയായി അരുന്ധതി അയാളെ നോക്കി.

അയാള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല. താന്‍ മോളെ എവിടെയോ കൊണ്ടുപോയി എന്നാണ് അയാള്‍ അര്‍ത്ഥമാക്കുന്നത്. എന്താണ് അതിന് കാരണം?

“നീ എന്‍റെ കുഞ്ഞിനെ കണ്ട കാട്ടുപൂറികള്‍ക്ക് കൊണ്ടുപോയി കൊടുത്തില്ലേ? നിന്നെ ഞാന്‍ വെച്ചേക്കില്ലെടീ! നിന്നെ ഞാന്‍..”

പറഞ്ഞു തീരുന്നതിനു മുമ്പ് വെടി പൊട്ടി. ആ സമയം അപ്ക്ഷിതമായി കുതറിയത് കൊണ്ട് വെടിയുണ്ട കയറിയത് കഴുത്തിലാണ്. വെടിയേറ്റ് അരുന്ധതി നിലത്തേക്ക് വീണു.

“എന്‍റെ മോള്‍ ..എന്‍റെ മോള്‍ …”

ഉച്ചരിക്കനാവാതെ അരുന്ധതി അയാളെ നോക്കി. പ്രാണന്‍ പൂര്‍ണ്ണമായും നിഷ്ക്രമിക്കുന്നതിന് മുമ്പ് അരുന്ധതിയുടെ കണ്ണുകള്‍ വെളിയിലെ ജനാലയ്ക്ക് പുറത്തേക്ക് നീണ്ടു. തുറന്നു കിടന്ന ജനാലയ്ക്ക് വെളിയിലേക്ക് അവള്‍ കൈ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചു.

“അവിടെ …അവിടെ…”

അവള്‍ അവ്യക്തമായി പറയുന്നത് മേനോന്‍ കേട്ടു. പന്തികേട് തോന്നി മേനോന്‍ അങ്ങോട്ട്‌ നോക്കി.

നിലാവില്‍, കാറ്റില്‍ വെളിയിലെ മാവുകളുടെ ഇലകള്‍ ഉലയുന്നതല്ലാതെ മറ്റൊന്നും അവിടെ അയാള്‍ കണ്ടില്ല.

“അവിടെ…സാമുവേല്‍, രാജീവന്‍….”

വീണ്ടും കൈവിരല്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു.
അവ്യക്തമായാണ് അവളത് പറഞ്ഞതെങ്കിലും മേനോന്‍ അത് വ്യക്തമായി കേട്ടു.

ഋഷി അങ്ങനെ പെട്ടെന്ന് പറയുമെന്ന് ഡെന്നീസ് കരുതിയില്ല. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)