അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭൂതി – നീണ്ട കാലത്തോളം പ്രവാസി ആയിരുന്നു അരുൺ. കല്യാണം കഴിഞ്ഞ് പെണ്ണിന്റെ ചൂടറിഞ്ഞു തുടങ്ങിയപ്പോൾ അവളെ ഒറ്റക്ക് വിട്ടുപോകുമാൻ അവന് ഒരു മടി.
ഇവിടെ ഒരു ബിസിനസ് ചെയ്യാനുള്ള ഐഡിയ തലയിൽ കത്തിയപ്പോൾ അതിനുള്ള പണം മുഴുവൻ അവന്റെ കൈയിൽ ഇല്ലതാനും.
എന്ത് ചെയ്യും എന്നറിയാതെ തല പുകഞ്ഞൊന്ന് ആലോചിച്ചപ്പോൾ ആയിരുന്നു അരുൺ രമേഷിന്റെ കാര്യം ആലോചിച്ചത്.
രമേഷ് അടുത്ത കാലത്ത് ഒരു ഷോപ്പ് തുടങ്ങി അതിൽ അവന് നല്ല രീതിയിൽ വരുമാനവും കിട്ടുന്നുണ്ടെന്നാണ് കേട്ടത്.
അപ്പോഴാണ് അരുണിനും അത് പോലെ ഒരു ഷോപ്പ് ഇടാനുള്ള ഐഡിയ തോന്നിയത്. അതിനെക്കുറിച്ച് സംസാരിക്കാനും അതിനുള്ള പണം ഒപ്പിക്കാനുമാണ് രമേഷുമായി ഒരു കുടിക്കാഴ്ച്ചക്ക് അരുൺ ഒരുങ്ങിയത്.
എടാ.. നിനക്ക് വേണ്ടത് പൈസ അല്ലെ…? ഒരു വഴി ഉണ്ട് പക്ഷേ ലേശം ദുർഘടം പിടിച്ച വഴി ആണ്…!!
എന്തു വഴി…?
നിനക്ക് ആ രമാ ടെക്സ്റ്റൈൽസ് ഉടമ ചന്ദ്രൻ മുതലാളിനെ അറിയോ..?
ആളെ കണ്ടിട്ടൊന്നില്ലെടാ , പണ്ടെങ്ങോ ആൾടെ കടേൽ പോയിണ്ട് അത്രതന്നെ..
ആളെ ഒന്ന് നിനക്ക് മുട്ടി നോക്കാർന്നില്ലേ….?
അയാള് എനിക്ക് പണം തരുമോടാ… അതും ഒരു പരിചയം ഇല്ലാത്ത എനിക്ക്….?
അതിന് ഒരുവഴി ഇണ്ടടാ കുറച്ച് കൈവിട്ട കളി ആണ്….!!!!!
എടാ അയാളേല് പൂത്ത കാശുണ്ടടാ ..!! അയാൾക്ക് ഗൾഫിൽ ബിസിനസ് ആയിരുന്നില്ലേ. എന്തായാലും അവിടെ നിന്ന് കുറേ പൈസ ഉണ്ടാക്കിട്ടുണ്ട്.
അവിടെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് ഇവിടെ വന്നപ്പോൾ ആകെ ഉള്ള ഒരു മകൻ യു.എസിൽ ഒരു മദാമ്മേനെ കെട്ടി സെറ്റിൽഡ് ആയി.
ഇയാളുടെ ഭാര്യ ആണേൽ പണ്ടേ മരിച്ചു മണ്ണടിഞ്ഞു. ഒറ്റത്തടിയും പൂത്ത കാശും.
അങ്ങനെ ഇയാള് ഇവിടെ തുണികടയും തുടങ്ങി പെണ്ണുങ്ങളെ മാത്രം ജോലിക്ക് നിർത്തി. ആ പെണ്ണുങ്ങളെ പൈസ കാണിച്ചു മയക്കി കളിക്കുന്നുണ്ടടാ.. അതും പോരാഞ്ഞിട്ടാ പൈസ പലിശക്ക് കൊടുക്കുന്നെ….!!! അതും പെണ്ണ് പിടിക്കാൻ തന്നെ..!!
പണം തിരിച്ചു കിട്ടാത്ത ആളുകളുടെ ഭാര്യമാരെ, പെങ്ങമാരെ, അമ്മമാരെ ഊക്കാൻ..!!
ഈ നാട്ടിലെ പലരും അയാളിൽ നിന്ന് പൈസ തിരുച്ചുകൊടുക്കാൻ പറ്റാതെ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ അയാൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടടാ. .
ഞാൻ ഇവിടെ നിന്നിട്ട് ഈ കഥകളൊന്നും അറിഞ്ഞില്ലല്ലോ.. നീ ഇതൊക്ക എങ്ങനെ അറിയുന്നു….?
അതൊക്കെ ഉണ്ട് . അയാളുടെ വീര പണ്ണൽ കഥകളൊന്നും ആരും അറിയില്ല. പരമ രഹസ്യമാ…. പുറത്ത് അറിഞ്ഞാൽ ആ പെണ്ണുങ്ങളുടെ മാനം പോവില്ലേ… അതും സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള പെണ്ണുങ്ങളാ ഇയാൾക്ക് കിടന്നു കൊടുക്കുന്നേ….
അപ്പൊ നീ ഇതൊക്ക എങ്ങനെ അറിഞ്ഞു.
അതോ.. എടാ.. ഞാൻ ഇനി പറയാൻ പോകുന്നത് ശ്രദ്ധയോടെ കേൾക്കണം. ആരോടും ഇത് പറയരുത്. നീ എന്റെ ഉറ്റ മിത്രം ആയതോണ്ട് മാത്രം പറയുന്നതാ. ആരോടും പറയില്ലലോ…?
ഹേയ്യ്… ഇല്ലടാ.. നീ പറഞ്ഞോ…
എടാ നിനക്ക് അറിയാലോ…. ഗൾഫിലുള്ള പണിയും പോയിട്ടല്ലേ ഇവിടെ വന്നത്. എന്റെ ഇപ്പോഴത്തെ കട തുടങ്ങാൻ അത്യാവശ്യം നല്ല പൈസ ചിലവായില്ലെ…. അവിടെ ഞാൻ ഉണ്ടാക്കിയ പണവും പിന്നെ എന്റെയും അവളുടെയും വീട്ടുകാരും പൈസ തന്നു സഹായിച്ചെങ്കിലും പിന്നെയും പണം വേണ്ടി വന്നു. എന്ത് ചെയ്യാനാ നിവൃത്തിക്കേട്. ഞാൻ കട തുടങ്ങുന്ന കാര്യം നാട്ടിലും കുടുംബത്തിലും എല്ലാവരോടും പറഞ്ഞും പോയി. കട തുടങ്ങാൻ വൈകിയപ്പോൾ എല്ലാവരും ചോദ്യങ്ങളായി
എന്താ മോനെ കടതുടങ്ങാത്തെ…?
കടേടെ പണി ഒന്നും കഴിഞ്ഞില്ലേ മോനേ..?
ലോകം അവസാനിക്കും മുൻപ് നീ കട തുടങ്ങോ…?
വേറെ പണിക്കു പോയി ജീവിക്കൂടെ..?
ഒരു മാതിരി ആക്കലും കുത്തലും. എല്ലാത്തിനും പണം വേണ്ടേ… അങ്ങനെ രണ്ടും കല്പിച്ച് പണം പലിശക്ക് എടുക്കാന്നുവച്ചു ഒരു ദിവസം ഞാൻ രാവിലെ അയാളെ കാണാൻ പോയി.
പണം ചോദിച്ചപ്പോൾ.. ആൾക്ക് ഇത്രയും പണം തരാൻ പറ്റില്ലാത്രെ.. പെട്ടുപോയി. കുറേ കാല് പിടിച്ചു പറഞ്ഞുനോക്കി.. എവിടെ കേൾക്കുന്നു. അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ വീട്ടിൽ ചെന്നപ്പോൾ ആണ് എന്റെ ഭാര്യയോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.
താനും കൂടി വന്ന് അയാളെ ഒന്നും കൂടി കണ്ട് അപേക്ഷിച്ചു നോക്കാം എന്ന് അവള് പറഞ്ഞു. ഒന്നും കൂടി കാണാമെന്നു ഞാനും വിചാരിച്ചു.
പിറ്റേദിവസം രാവിലെ വീണ്ടും അയാളുടെ ഓഫീസിൽ ഞാനും ഭാര്യയും ചെന്നു. ഭാര്യയെ കണ്ടതും ആൾടെ മട്ട് മാറിടാ… അവള് അയാളോട് സംസാരിച്ചതും കാര്യങ്ങൾ ശരിയാക്കി.
കുറച്ചു നാള് കഴിഞ്ഞപ്പോൾ പൈസ കിട്ടി.
നിനക്ക് പൈസ വേണെങ്കിൽ ആളെടുത്ത് ചോദിച്ചു നോക്ക്.
പെണ്ണാണ് അയാളുടെ വീക്നെസ്സ്.. അത് കൊണ്ട് പെണ്ണിനെ മുൻ നിർത്തിത്തന്നെ അയാളെ വീഴ്ത്തണം.
ഞാൻ പറഞ്ഞത് എന്താന്നു നിനക്ക് മനസ്സിലായില്ലേ…..പക്ഷേ വേറെ ഒരു വഴി ഇല്ലാച്ച മാത്രം ഇയാളെ മുട്ടിയാ മതി…
പിന്നെ പൈസ പറഞ്ഞ സമയത്ത് കൊടുക്കണം. അല്ലെങ്കി നിനക്ക് പണി ആവും . നിന്റെ ഭാര്യക്ക് അതിനേക്കാൾ പണി ആവും.
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നില്ലേ.. കാര്യം നടക്കാൻ കുറച്ചു വിട്ടു വീഴ്ച്ച ചെയ്യേണ്ടി വരും.. ജീവിതം അങ്ങനെയൊക്കെയാ…..
അവനോട് യാത്ര പറഞ്ഞു തിരിച്ചു കാറിലൂടെ വീട്ടിലേക്ക് പോവുമ്പോൾ അന്നുണ്ടായ കാര്യങ്ങൾ ഒക്കെ അരുണി
ന്റെ മനസ്സിലേക്ക് വന്നു
അരുൺ അയാളെ കാണാൻ പണ്ട് ഒറ്റക്ക് ചെന്നത് പോലെയല്ല പിന്നീട് ഭാര്യയുമായി പോയപ്പോൾ.
ഒരു ദിവസം ഉച്ചക്കാണ് അയാളെ കാണാൻ പോയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ ആയിരുന്നു അയാളുടെ ഷോപ്പ് ഉണ്ടായിരുന്നത്.
അവർ കാർ പാർക്ക് ചെയ്തു ഇറങ്ങിയതും അയാളുടെ കാർ അവിടേക്ക് വരുന്നതാണ് കണ്ടത്.
അയാൾ കാറിൽ നിന്ന് ഇറങ്ങി വരുന്നത് വരെ അരുണും ഭാര്യയും അവിടെ കാത്തിരുന്നു. ഡോർ തുറന്ന് ഇറങ്ങിയതും അയാൾ നേരെ നോക്കിയത് അരുണിന്റെ ഭാര്യയെ ആണ് .
അടിമുടി അവളെ അളന്നു നോക്കിയതിനു ശേഷം അരുണിന്റെ അടുത്തേക്ക് വന്നു.
നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ചെക്കനെ…?
ഇന്നാള് നമ്മള് കണ്ടിരുന്നു..
പൈസയുടെ ആവശ്യത്തിന് വേണ്ടി .
അരുൺ ഒന്ന് തല ചൊറിഞ്ഞു.
ഓഹ് ഇപ്പൊ പിടികിട്ടി..അന്നേ ഞാൻ പറഞ്ഞതല്ലേ ചെറുക്കാ ഇത്രയും പണം നിനക്ക് തരാൻ പറ്റൂലാന്ന്.
ഇതിന് മറുപടി പറഞ്ഞത് ആരുണിന്റെ ആയിരുന്നു..
അയ്യോ…അങ്ങനെ പറയല്ലേ ചേട്ടാ.…. പണം കിട്ടിയെങ്കിൽ ഞങ്ങൾ ബുദ്ധിമുട്ടിലാവും. എങ്ങനെങ്കിലും സഹായിക്കണം.. ചേട്ടൻ ചോദിക്കുന്ന പലിശ അടക്കം തിരിച്ചു തന്നോളാം.
ഇതാരാ കൊച്ചനെ..?
എന്റെ ഭാര്യയാണ്
മോൾടെ പേരെന്താ…?
സരള..
അവള് മറുപടി പറഞ്ഞു…
മിടുക്കി ആണല്ലോ നീ.. മോളെ ഞാൻ പരിചയം ഇല്ലാത്തോർക്ക് പൈസ കൊടുക്കാറില്ല. തിരിച്ചു കിട്ടിയില്ലെങ്കിൽ എനിക്കും ബുദ്ധിമുട്ടാവും.. പിന്നെ അവർക്കും..
എങ്ങനെങ്കിലും സഹായിക്കണം ഈ പൈസ കിട്ടിയാൽ അരുണേട്ടന് ബിസിനസ് തുടങ്ങാൻ പറ്റും. നല്ല വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ബിസിനസാ….. ഉറപ്പായും നല്ല വരുമാനം കിട്ടും.
ചേട്ടന്റെ പൈസ തിരിച്ചു തരാനും.. പറ്റും.
അവൾ ചേട്ടാ.. ചേട്ടാ.. എന്ന് ആവർത്തിച്ച് ചന്ദ്രനെ സംബോധന ചെയ്തത് അയാൾക്ക് നന്നായി സുഖിച്ചു.
മോള് ഇങ്ങനെയൊക്കെ പറയുമ്പോൾ എന്താ ചെയ്യാ… എനിക്ക് പെൺ മക്കളില്ലാ. . അത് കൊണ്ട് തന്നെ പെൺകുട്ടികൾ എന്തെങ്കിലും ചോദിച്ചു വന്നാ അവരുടെ ആവശ്യം നിറവേറ്റി കൊടുക്കാറുണ്ട്.. നീ യാണെങ്കിൽ ചേട്ടാ.. ചേട്ടാ എന്ന് വിളിക്കുമ്പോൾ നിന്നോട് ഒരു പ്രത്യേക അടുപ്പം ഫീൽ ചെയ്യുന്നുമുണ്ട്..
പിന്നെ നീ ചോദിക്കുന്ന പൈസ വളരെ കൂടുതലാണ്.. ങാ.. എന്തായാലും നിങ്ങൾ എന്റെ ക്യാബിനിലേക്ക് വരൂ.. ഇരുന്ന് സംസാരിക്കാം.. എന്നും പറഞ്ഞ് അയാൾ അവരെയും കൊണ്ട് രണ്ടാം നിലയിൽ ഉള്ള അയാളുടെ തുണിക്കടയിലെ ക്യാബിനിലേക്ക് നടന്നു.
അടുത്ത് ലിഫ്റ്റ് ഉണ്ടായിരുന്നു.
അരുൺ അതിലേക്ക് നടന്നപ്പോൾ , അത് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് അപ്പുറത്തുള്ള കോണിപ്പടിയിലേക്ക് ചന്ദ്രൻ നടന്നു..
പെട്ടന്നാണ് ആ ലിഫ്റ്റ് ഓപ്പൺ ആയി വന്നത്. അത് അ അരുൺ അയാളോട് പറഞ്ഞപ്പോൾ. .
നിനക്ക് എന്താ നടക്കാൻ മടിയാണോ ചെക്കാ… തടിച്ചു വീപ്പക്കുറ്റിപോലെ ആയല്ലോ.. കുറച്ചൊക്കെ നടന്നൊക്കെ ശീലിക്ക്.
മോളെ ഇന്നലെ കുളിമുറിയിൽ ചെറുതായൊന്നു വഴുക്കി വീണിരുന്നു. അതിന്റെ വേദന ശകലം കാലിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട് മോളൊന്ന് സഹായിക്കണം….
എന്ന് പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ സരളയുടെ ഷോൾഡറിൽ അയാൾ കൈ അമർത്തി….
വാ കേറാം….
അവൾ തിരിഞ്ഞൊന്ന് അരുണിനെ നോക്കി. രണ്ട് പേരുടെയും നിസ്സഹായതയുടെ വികാരം കണ്ണുകൾ പരസ്പരം മനസ്സിലാക്കിയതിന് ശേഷം അയാൾ അവളെയും കൊണ്ട് ഓരോ പടിയും കേറിക്കൊണ്ടിരുന്നു.
അയാൾ എന്തൊക്കെയോ പറയുന്നു. അത് പറഞ്ഞ് അയാൾ തന്നെ സ്വയം ചിരിക്കുന്നു. ഓരോ പടി കയറുമ്പോഴും അയാളുടെ കൈകളുടെ ബലം അവളുടെ ഷോൾഡറിൽ കൂടുന്നുണ്ടായിരുന്നു.
അരുൺ ഇതൊക്കെ കണ്ട് ഹൃദയത്തിൽ ഏൽക്കുന്ന ഓരോ മുറിവിന്റെയും വേദന മനസ്സിലാക്കി അവരുടെ പിന്നാലെ പടികൾ കേറുന്നുണ്ടായിരുന്നു.
അവസാനം അയാളുടെ ഷോപ്പിലേക്ക് കടന്നു. ഒരു തുണികട ആയതോണ്ട് തന്നെ പല രീതിയിലുമുള്ള തുണിക്കരങ്ങൾ അങ്ങിങ്ങായി തുക്കിയിട്ടിരിക്കുന്നു.
വലിച്ചിട്ട വസ്ത്രങ്ങളെ ഒതുക്കി വക്കുന്ന അവിടത്തെ ജോലികാരി സ്ത്രീകൾ അയാളെ കണ്ടതും തുറന്ന് വച്ച വായ വേഗത്തിൽ അടച്ചു.
അവരെ അയാൾ ഓഫീലേക്ക് കൊണ്ട് പോയി. എന്തിനാണ് ആ പണിക്കാരി പെണ്ണുങ്ങൾ ഇങ്ങനെ തുറിച്ചു നോക്കുന്നത് എന്ന് അരുണിന് അപ്പൊ മനസ്സിലായില്ല.
ഓഫീസ് മുറിയിൽ കടന്നതും ഇരിക്കാൻ അയാൾ പറഞ്ഞു. അവർ ഇരുന്നു. (തുടരും)