ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
കഴപ്പികൾ – സുജേച്ചിയുടെയും അമലിന്റെയും കാര്യം ഇപ്പൊ അവരോട് പറയണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാരണം ഇത് അവർ അറിഞ്ഞാൽ വെറുതെ നിൽക്കില്ല. പക്ഷെ, അമലിന് ഒരു പണി കൊടുക്കണം. പിന്നെയുള്ളത് രമേശേട്ടനാണ്. അതൽപ്പം റിസ്ക്കാണ്.. എന്നാലും നോക്കണം.
രാത്രിയിൽ ഭക്ഷണം കഴിച്ച് അമ്മയും അച്ഛനും അവരുടെ റൂമിലേക്ക് പോയി. ഇന്ന് രാത്രി അച്ഛൻ വീട്ടിലുള്ളത് കൊണ്ട് ഇന്ന് അമ്മയുടെ ചാറ്റിങ്ങും കാളിങ്ങും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട് ഞാൻ ലാപ് എടുത്ത്കൊണ്ട് വന്ന് ഹാളിൽ ടീവിയും കണ്ടിരുന്നു.
എന്നിരുന്നാലും അമ്മ അഥവാ ഓൺലൈനിൽ വന്നാലോ എന്ന് കരുതി ലാപ് ഓണാക്കി കാത്തിരിക്കുന്നു. അങ്ങനെ ടീവിയിൽ സ്പൈഡർമാൻ ഫാർ ഫ്രം ഹോം കണ്ട് ത്രില്ലടിച്ചിരിക്കുമ്പോൾ ആരോ വാതിൽ തുറക്കുന്നത്പോലെ തോന്നി.
ഞാൻ സ്റ്റെപ് കേറി നോക്കിയപ്പോൾ ബാത്റൂമിന്റെ ഡോർ അടയുന്നത് കണ്ടു. ഞാൻ താഴേക്ക് ചെന്ന് വീണ്ടും സിനിമയിലേക്ക് മുഴുകി. പെട്ടെന്ന് ലാപ്പിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. നോക്കിയപ്പോൾ വാട്സ്ആപ്പിൽ നിന്നുമായിരുന്നു. ഞാൻ വേഗം വാട്സ്ആപ്പ് ഓണാക്കി.
അമലിന്റെ മെസ്സേജ് ആയിരുന്നത്. അമ്മ ഓൺലൈനിൽ കേറിയിട്ടുണ്ടെന്നും മനസിലായി.
രമേശേട്ടന് മെസ്സേജ് അയച്ചിരുന്നു “ഇന്ന് വിളിക്കേണ്ട അങ്ങേരു വീട്ടിലുണ്ട് “.
അമലിന്റെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. അമ്മ അമലുമായിട്ട് ചാറ്റിങ്ങിൽ ആണെന്ന് മനസിലായി.
ഞാൻ അവരുടെ ചാറ്റ് എടുത്തു നോക്കി.
അമൽ : ഹായ്
അമ്മ : ഹായ്…
അമൽ : എവിടെയായിരുന്നു ചേച്ചി…
അമ്മ : വല്ലാത്ത ക്ഷീണംപോലെ… കിടക്കുവായിരുന്നു.
അമൽ : വയ്യായ്ക ഉണ്ടോ..
അമ്മ : ഇല്ലെടാ… അത് ഇടയ്ക്ക് ഉണ്ടാവുന്നതാണ്..
അമൽ : ചേച്ചീ.. ഞാൻ പറഞ്ഞ കാര്യമെന്തായി… ?
അമ്മ : എന്ത് കാര്യം…
അമൽ : ഒരു ചാൻസ്…
അമ്മ : ഇങ്ങനെ ഒരു വഷളൻ…
അമൽ : ചാൻസ് ഇല്ലേ…. ☹️
“പൊലയാടി മോൻ.. ഇവന് എന്തിന്റെ കേടാണ് ”
അമ്മ : നോക്കാം ??
അമൽ : അവസാനം ഞാൻ നോക്കി നിക്കലെ ഉണ്ടാവത്തൊള്ളൂ ☹️….
അമ്മ : അല്ലെടാ പൊട്ടാ ചാൻസ് തരാൻ സമയമായാൽ ഞാൻ നിന്നോട് പറയാം പോരേ…
അമൽ : മതി, അവസാനം കാലുമാറരുതെ…
അമ്മ : ഹഹഹ… ഇല്ലെടാ പൊട്ടാ..
അമൽ : അത് കേട്ടാൽ മതി എനിക്ക് ????
അമ്മ : എന്ന ശെരി ഞാൻ പോവാ കിടക്കട്ടെ… ഗുഡ് നൈറ്റ്.. ?
അമൽ : ഗുഡ് നൈറ്റ്?.
“പൊലയാടി മൈരൻ ”
അവരുടെ ചാറ്റ് കണ്ട് ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു. അവനെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല അമ്മ ഇത്രക്കും മൂത്ത്നിൽക്കായിരുന്നോ. ഈ അച്ഛൻ ഇത് എന്ത് പൊങ്ങനാണ്. മനസ്സിൽ ഓരോന്ന് പറഞ്ഞ് സോഫയിലിരുന്ന് ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് രാവിലെ എണീറ്റതും ആദ്യം കണ്ടത് അച്ഛനെ ആയിരുന്നു.
അച്ഛൻ : എടാ നിനക്ക് ഇന്ന് എന്തെങ്കിലും പരിപാടിയുണ്ടോ…
ഞാൻ : ഇല്ല എന്താ…
അച്ഛൻ കുറച്ച് പൈസയും ഒരു പേപ്പറും തന്നു എന്നിട്ട്
“ഇത് നമ്മുടെ ഷോപ്പിന്റെ കറന്റ് ബില്ലാണ് ഓൺലൈൻ ആയിട്ട് അടക്കാമെന്ന് വച്ചാൽ കൊറെയുണ്ട് അടയ്ക്കാൻ അത് കൊണ്ട് നീ പോയി ഒന്ന് അടച്ചിട്ടു വാ.. എനിക്ക് ഒരിടം വരെ പോവാനുണ്ട് ”
ഞാൻ : ഹാ.. അടച്ചോളാം…
അച്ഛൻ : ഹാ…
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് വണ്ടിയുമെടുത്ത് ഞാൻ ബില്ലടയ്ക്കാനായി ഇറങ്ങി. നല്ല ട്രാഫിക് ഉണ്ടായിരുന്നു.. പോരാത്തതിന് ഒടുക്കത്തെ വെയിലും.
KSEB യിൽ എത്തി ബില്ല് അടച്ച് അവിടുന്ന് വീട്ടിലേക്ക് തിരിച്ചു. വരുമ്പോൾ കണ്ട ട്രാഫിക്ക് ഇല്ലാത്തത് ആശ്വാസമായി. അല്ലെങ്കിൽ അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയേനെ.
അങ്ങാടിയിൽ എത്തിയപ്പോൾ ദാസേട്ടന്റെ കടയിൽനിന്നും ചായയും പഴംപൊരിയും കഴിച്ചു, നല്ല അസ്സല് ചൂടുള്ള പഴംപൊരിയായിരുന്നു.
അവിടുന്ന് നേരെ വീട്ടിലേക്കാണ് തിരിച്ചത്. വീട്ടിലെത്തി വണ്ടി നിർത്തി. അപ്പോഴും അച്ഛന്റെ കാർ പോർച്ചിൽ തന്നെയുണ്ടായിരുന്നു..
“ഇങ്ങേരിന്ന് പുറത്തേക്കൊന്നും പോയില്ലേ “.
ഞാൻ അകത്തേക്ക് കേറി ചെല്ലുമ്പോൾ അച്ഛൻ ടീവിടെ മുന്നിലായിരുന്നു. അപ്പോഴാണ് അച്ഛന്റെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചത് , എപ്പോഴും മസിലുപിടിച്ചിരിക്കുന്നയാളാണ് ഇപ്പൊ വളരെ കൂളായി ഹാപ്പിയായിരിക്കുന്നു.
“ഇങ്ങേർക്ക് ഇത് എന്ത് പറ്റി”
എന്തെങ്കിലുമാവട്ടെ.. ഞാൻ ബില്ല് അടച്ച രസീതും മറ്റും കാണിച്ചു. അപ്പോൾ അച്ഛന്റെ പേഴ്സിൽ നിന്നും അയ്യായിരം രൂപ എടുത്ത് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു.
“ഇത് നീ കൈയിൽ വച്ചോ ”
അച്ഛൻ പൈസ എന്റെ പോക്കറ്റിലിട്ടു. ഞാൻ പിന്നെ വേണ്ടന്നൊന്നും പറയാൻ പോയില്ല. ഒന്നാമത് കൈയിലുള്ള പൈസ പുട്ടടിച്ഛ് തീരാറായി. പിന്നെ അച്ഛൻ സന്തോഷത്തോടെ തന്നതല്ലെ.. വേണ്ടന്ന് പറയണത് മോശമല്ലേ ന്നും കരുതി.
ഉച്ചയ്ക്ക് ശേഷം ഞാൻ അപ്പുവിനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു. അവനു കുറച്ച് ദിവസമായിട്ട് പണിയില്ലെന്ന് പറഞ്ഞിരുന്നു.
അപ്പു വീട്ടിൽ ഉള്ളത്കൊണ്ട് അമലും സുജേച്ചിയും പട്ടിണിയാവും.
വീടിന്റെ മുന്നിലെത്തിയതും ആദ്യം കണ്ടത് അവന്റെ അച്ഛനെ ആയിരുന്നു.
“രാവിലെ തന്നെ ബൈക്കും കഴുകികൊണ്ടിരിക്കുന്നു പൊങ്ങാൻ “
ആരിത് സനലോ..… നാട്ടിൽ വന്നിട്ട് ഇപ്പഴാണോ ഇങ്ങോട്ടൊക്കെ.
അത് പിന്നെ കുറച്ച് തിരക്കിലായിരുന്നു .
ഓ… അങ്ങനെ..
ദാസേട്ടൻ (അപ്പുവിന്റെ അച്ഛന്റെ പേർ ദാസൻ )ഇന്ന് പോയില്ലേ…
ഇല്ലെടാ ഇന്ന് ഇല്ല…
അപ്പു എവിടെ..?
അവൻ അകത്തുണ്ട്…
“ടാ അപ്പു…മോനെ ഇതാ അർജുൻ വന്നിട്ടുണ്ടടാ ”
ദാസേട്ടന്റെ അലറൽ കൊണ്ടാവണം അപ്പു ദേഷ്യം പിടിച്ചാണ് ഉള്ളിൽനിന്നും വന്നത്.
ഇങ്ങനെ വിളിച്ചലറണ്ട… സനലേ കേറി വാടാ…
അതും പറഞ്ഞ് ഞാൻ അവന്റെയൊപ്പം അകത്തേക്ക് ചെന്നു. ഹാളിൽ എത്തിയയുടനെ ടേബിളിന്റെ അരികിൽനിന്നും ഒരു ചെയർ എടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു.
എടാ ഒരു അഞ്ചു മിനിറ്റ് ഇപ്പൊ വരാം…
എന്താടാ..
അപ്പു : നീ വർഷങ്ങൾക്ക് ശേഷം ഇപ്പോഴല്ലേ ഇങ്ങോട്ടൊക്കെ…
അതിന്… ?
ഞാൻ ചായ എടുത്തു വരാം നീ അവിടെ ഇരി….
ചായ വേണ്ടടാ… ഞാൻ കുടിച്ചിട്ടാണ് വന്നത്…
എന്നാപ്പിന്നെ വെള്ളം കലക്കാം.. നീ അവിടെയിരിക്ക്.
ഓക്കെ…
അതും പറഞ്ഞുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയി.
അഞ്ചു ആറ് മിനിറ്റിനു ശേഷം കൈയിൽ ജ്യൂസുമായി അവനും അവന്റെ പിറകെ പലഹാരങ്ങളുമായി സുജേച്ചിയും.
ഇതൊന്നും വേണ്ടായിരുന്നു…
പോടാ… നീ കഴിക്ക്
ഞാൻ ജ്യൂസ് കുടിക്കാൻ തുടങ്ങി. അതിനിടയിൽ സുജേച്ചി വിശേഷങ്ങൾ ഓരോന്നായി തിരക്കാൻ തുടങ്ങി. [ തുടരും ]