കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതി – വാടാ.. മതി കണ്ടത്..
പിന്നില്‍ നിന്നും സെലീനയുടെ പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് അവനിറങ്ങി..
അവന്‍റെ പാന്‍റിന്‍റെ മുന്‍ഭാഗത്ത് വലിയൊരു മുഴുപ്പ് അവള്‍ കണ്ടു..
ഇപ്പൊ ഞാന്‍ പറഞ്ഞത് എങ്ങനെയിരിക്കുന്നു..
അവന്‍ വിജിഗീഷുവിന്‍റെ ഗര്‍വോടെ തിരക്കി
എന്‍റെ ശൗരീ.. ഒന്നു മിണ്ടാതിരിക്കെടാ.. എനിക്കിതൊന്നും അങ്ങട് വിശ്വസിക്കാന്‍ പറ്റണില്ല.. നാളെ ചിലപ്പോ എനിക്കു വല്ല പനിയും പിടിച്ചേക്കും..
അവള്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
അത് ആദ്യായിട്ടു കാണുന്നത് കൊണ്ടാ.. മാറിക്കോളും..
അവന്‍ നിസ്സാരമട്ടില്‍ പറഞ്ഞു..
അപ്പോ നിനക്കിത് ആദ്യത്തെയല്ലേ..
ഹേയ്.. ഞാനിതൊക്കെ ഇതിനു മുന്നേ കണ്ടിട്ടുണ്ട്..
എടാ ഭയങ്കരാ..
അവള്‍ തലയില്‍ കൈ വെച്ചു.
ശൗരി അവളെ നോക്കിച്ചിരിച്ചു.
വേഗം വാടാ. ഐശ്വര്യ വരാറായി..
അവള്‍ നടപ്പിനു വേഗം കൂട്ടി.
അവര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഐശ്വര്യ ബസ്സ് എത്തിക്കഴിഞ്ഞിരുന്നു.
സെലീനയുടെ പിന്നാലെ ശൗരിയും മുന്‍വാതില്‍ വഴി ബസ്സില്‍ കയറി.
പാലത്താഴെ ബസ്സ്റ്റോപ്പില്‍ ഐശ്വര്യ ബസ്സ് ഒരു ഞരക്കത്തോടെ നിന്നു.
തിരക്കിനുള്ളില്‍നിന്നും ഒരു വിധത്തിലാണു സെലീന പുറത്തിറങ്ങിയത്..
നേരിയ ചാറ്റല്മഴയുള്ളത് കൊണ്ട് അവള്‍ റോഡിന്‍റെ ഓരത്ത് പടര്‍ന്നു പന്തലിച്ച ബദാം മരത്തിന്‍റെ ചോട്ടിലേക്ക് നീങ്ങിനിന്നു.
അവളുടെ മിഴികള്‍ ബസ്സിനുള്ളില്‍ ശൗരിയെ തേടുകയായിരുന്നു.
മുന്‍വശത്തെ ഡോറിനെ ലാക്കാക്കി സ്ത്രീകള്‍ തിങ്ങി നിറഞ്ഞിരുന്നതിനിടയിലൂടെ ശൗരി നൂണ്ടിറങ്ങി വരുന്നത് സെലീന കണ്ടു.
അവനിറങ്ങിയപാടെ ഡബിള്‍ ബെല്‍ മുഴങ്ങി. ബസ്സ് മെല്ലെ മുന്നോട്ട് നീങ്ങി.
അവന്‍ പോക്കറ്റില്‍ കിടന്ന് ചീപ്പെടുത്ത് തല ചീകി മിനുക്കി..
ഓ.. അവനു മുടി ചീകാന്‍ കണ്ട നേരം “വേഗം വാ ശൗരി..ٹ മഴയുറയ്ക്കുന്നതിനു മുന്‍പേ വീടെത്തണം.”
അവനെ വിളിച്ചിട്ട് സെലീന നടന്നു.
ചീപ്പ് പോക്കറ്റിലേക്കിട്ടിട്ട് അവന്‍ ഓടി അവളുടെ ഒപ്പമെത്തി.
എന്തൊരു തിരക്കാരുന്നല്ലേ ബസ്സില്‍…!!
നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
എനിക്കിന്നത്തെ തിരക്ക് ഭയങ്കര ഇഷ്ടായി..!!
ങ്ങേ അതെന്താ അങ്ങനെ..?
സെലീന അവനെ തെല്ലാശ്ചര്യത്തോടെ നോക്കി.
എന്‍റെ മുന്നില്‍ കാവുങ്കലെ പ്രീതയും തൊട്ടുപിന്നില്‍ നിങ്ങടെ റാണിയാന്‍റിയുമായിരുന്നു…
ശൗരി ഒരു കള്ളമിറക്കി.
റാണിയാന്‍റി ഈ ബസ്സിലുണ്ടായിരുന്നോ..?
അവള്‍ തിരക്കി..
പിന്നില്ലാതെ..റാണിയാന്‍റി പുറത്തിടിക്കുമ്പോള്‍ സ്പോഞ്ച് തലയിണ കൊണ്ടുള്ള ഇടിപോലാ.. അപ്പോ ഞാന്‍ പ്രീതയുടെ ബാക്കില്‍ ചെന്നിടിക്കും..അത് സ്പോഞ്ചിനേക്കാള്‍ സോഫ്റ്റ്.. ഹൊ അരമണിക്കൂര്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലായിരുന്നു
ശ്ശീ.. വൃത്തികെട്ടവന്‍..!!
അവന്‍ പറഞ്ഞത് കേട്ട് സെലീനയ്ക്ക് തെല്ല് നാണം വന്നു..
റാണിയാന്‍റി ആളിത്തിരി പെശകാണോന്ന് സംശയമുണ്ടെനിക്ക്..
അതെന്താ നിനക്കങ്ങനെ തോന്നാന്‍?
അവള്‍ തിരക്കി.
എനിക്കങ്ങനെ തോന്നി..
ദേ അവരു ഞങ്ങടെ ആന്‍റിയാട്ടോ.. അക്കാര്യം മറക്കല്ലെ..
സെലീന ഓര്‍മ്മിപ്പിച്ചു..
പിന്നെ നിങ്ങടെ ആന്‍റിയാണന്ന് വെച്ച് അവര്‍ക്കെന്നാ കഴപ്പില്ലാണ്ട് വരുമോ..
അവന്‍ ചോദിച്ചത് കേട്ട് അവള്‍ക്ക് ദേഹമാകെ ഒരു കുളിര്‍ കോരിയിട്ടപോലെ തോന്നി.
അവരെ കാണുമ്പോളേ അറിയാം.. നിങ്ങടെ കുട്ടപ്പന്‍ ചേട്ടനെക്കൊണ്ട് എന്താകാനാ….
സെലീനയ്ക്ക് ചിരി പൊട്ടിയെങ്കിലും അവള്‍ പണിപ്പെട്ടതടക്കി.
ശൗരി അല്ലേലും അങ്ങനെയാണെന്ന് സെലീനയോര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അവനു ഒട്ടും നാണമില്ല.. ഇത്തിരി ഏ ഒക്കെ വേണ്ടേ സെലീനേച്ചീ ജീവിതത്തിൽ.!! ഇല്ലേല്‍ പിന്നെ എന്തു രസം!
. അവന്‍ ഇടയ്ക്കിടെ പറയും. പക്ഷേ ഇന്നേവരെ തന്‍റെ നേര്‍ക്ക് അവന്‍ തെറ്റായ രീതിയില്‍ നോക്കുകപോലും ഉണ്ടായിട്ടില്ലെന്ന് അവളോര്‍ത്തു. മാത്രവുമല്ല തന്‍റെ പിന്നാലെ നടക്കുന്ന മിക്കവന്മാരുടെയും ഹിസ്റ്ററി അവനറിയാവുന്നത് കൊണ്ട് ആരും തനിക്കൊരു എഴുത്തു തരാന്‍പോലും ധൈര്യപ്പെടാറില്ല..
അവന്‍റെ ഒടുക്കത്തെ ചങ്കൂറ്റം അവളെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.
ശൗരിയുടെ കയ്യിലിരുപ്പ് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അവള്‍ക്ക് അധികം പൂവാലശല്ല്യമൊന്നും ഉണ്ടാകാറില്ല.
നാളെ നിനക്കുള്ള സ്പെഷ്യല്‍ ബിരിയാണിയുണ്ടാക്കാന്‍ റാണിയാന്‍റി വരുന്നുണ്ടല്ലോ..
സെലീന പറഞ്ഞതു കേട്ട് ശൗരിയൊന്നു വെളുക്കെച്ചിരിച്ചു.
വരട്ടെ.. ഒന്നു വളച്ചു നോക്കണം.. വീഴുമോന്നറിയാനാ..!!
ഉവ്വ്.. അങ്ങോട്ട് ചെന്നാ മതി.. റാണിയാന്‍റി നിന്നെയെടുത്ത് അടുപ്പത്ത് വെക്കും..!!
സെലീന മുന്നറിയിപ്പ് പോലെ പറഞ്ഞു..
ശൗരി അവളെ നോക്കിച്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..
പാവം സെലീനേച്ചിക്കെന്തറിയാം…!!
അവനോര്‍ത്തു.
തിങ്കളാഴ്ച ആലീസ് മിസ്സിനെ കാണുമ്പോ ഇന്നത്തെ കളി എങ്ങനുണ്ടായിരുന്നെന്ന് ഒന്നു ചോദിച്ചേക്കണേ..
അല്‍പ്പം മുന്നോട്ടു ചെന്നപ്പോള്‍ ശൗരി പറഞ്ഞു
സെലീനയുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി..
പോടാ വഷളാ..!!
അവള്‍ അവന്‍റെ തോളില്‍ തല്ലി.. എങ്കിലും സെലീനയുടെ ചൊടികളില്‍ പുഞ്ചിരി ഊറിക്കൂടിയിരുന്നു..
ജീവിതത്തിലെ ആദ്യത്തെ കാഴ്ച നല്‍കിയ സുഖം അതിപ്പളും വിട്ടുമാറിയിട്ടില്ല..
ജോസ്സാറിന്‍റെ അരക്കെട്ടില്‍ കുലച്ചു നില്‍ക്കുന്ന ഗുലാന്‍റെ രൂപം മനസ്സീന്നു പോണില്ല.
ഹോ.. എന്നാലും ആലീസ് മിസ്സിന്‍റെയൊരു കാര്യമേ..
ശൗരി വീണ്ടും വിഷയമെടുത്തിട്ടു..
എന്നാ രസമാ കാണാന്‍.. ഇക്കിളിയെടുത്തു ചിരിക്കുന്നതൊക്കെ കേട്ടപ്പോ ഹൊ.. ദേ രോമാഞ്ചം!!
അവന്‍ അവളുടെ നേരേ കൈത്തണ്ടയിലെ രോമങ്ങള്‍ കാട്ടിപ്പറഞ്ഞു.
ഒന്നു പോ ശൗരീ..
സെലീന അവന്‍റെ കൈത്തണ്ടയിലൊരു നുള്ളു വെച്ചു കൊടുത്തു. അവളുടെ മുഖം ലജ്ജകൊണ്ട് തുടുത്തിരുന്നത് അവന്‍ ആസ്വദിച്ചു..
നാണം വരുമ്പോള്‍ അവളുടെ മൂക്കിന്‍ തുമ്പും കവിള്‍ത്തടങ്ങളും കുങ്കുമവര്‍ണ്ണമണിയും..
ഇരുവരും മഴ മൂക്കുന്നതിനു മുന്‍പേ വീടിനു സമീപമെത്തി.
എന്നാ നാളെക്കാണാമേ ശൗരീ..
ഗേറ്റിന്റെ ഓടാമ്പലെടുത്ത് കൊണ്ട് സെലീന പറഞ്ഞു..
ശരി..
അവന്‍ കൈവീശിയിട്ടു നടന്നു നീങ്ങി
ഡാ ശൗരീ..
പിന്നീന്നൊരു വിളി കേട്ട് അവന്‍ തിരിഞ്ഞു നോക്കി.
ലൗലിയാന്റിയാണ്..
എന്താ ആന്‍റീ..
വാടാ കാപ്പി കുടിച്ചിട്ട് പോകാം..
വേണ്ട.. ഞാന്‍ വീട്ടീന്ന് കുടിച്ചോളാമേ..
അവന്‍ നടപ്പു നിര്‍ത്താതെ പറഞ്ഞു.
ഡാ നിനക്ക് വേണ്ടി സ്പെഷ്യല്‍ ഓട്ടട ഉണ്ടാക്കിയിട്ടുണ്ട്..
അവര്‍ വിളിച്ചു പറഞ്ഞു..
എന്നാപ്പിന്നെ ആദ്യമേ അത് പറയണ്ടാരുന്നോ എന്‍റെ ലൗലിയാന്‍റീ…
അവന്‍ പറഞ്ഞത് കേട്ട് സെലീന ചിരിച്ചു പോയി..
അവന്‍ തിരിച്ചു നടന്നു ഗേറ്റ് തുറന്ന് അകത്ത് കയറി..
വന്നുവന്ന് എന്താ ചെക്കന്‍റെയൊക്കെ ഒരു ജാഡ..
എളിയില്‍ കൈകുത്തി നിന്നുകൊണ്ട് ലൗലി പറഞ്ഞത് കേട്ട് ശൗരിയൊരു വിഡ്ഡിച്ചിരി പാസാക്കി.
ആന്‍റിയെന്താ സാരിയൊക്കെ ഉടുത്തു നിക്കുന്നത്? എവിടേലും പോയേച്ചും വന്നതാണോ…
അവന്‍ തിരക്കി.
ഞാന്‍ ടൗണില്‍ പോയതാടാ.. കുറച്ചുമുന്നേ വന്നുകേറിയതേയുള്ളൂ.. നീ വാ..
അവന്‍ ബാഗ് കസേരയില്‍ വെച്ചിട്ട് അടുക്കളയിലേക്ക് ചെന്നു.
സെലീന ഡ്രെസ്സ് മാറുവാന്‍ മുറിയിലേക്കുപോയി.
ഒരു പ്ലേറ്റില്‍ ഓട്ടട രസ്ഥെണ്ണം ഉണ്ടാക്കിയത് ലൗലി അവന്‍റെ കയ്യിലേക്ക് കൊടുത്തു.
ശൗരി അതിലൊന്നെടുത്ത് കടിച്ചു..
മിഴികളടച്ച് തെല്ലാസ്വദിച്ച് കൊണ്ട് അവന്‍ മെല്ലെയത് ചവച്ചിറക്കി..
ലൗലി സാകൂതം അവന്‍റെ മുഖഭാവം ശ്രദ്ധിച്ചു നിന്നു..
ഹൗവ്.. എന്താ ടേസ്റ്റ് എന്‍റെ ലൗലിക്കുട്ടീ….
അവന്‍ മിഴികളടച്ച് ഓട്ടടയുടെ സ്വാദു നുകര്‍ന്നു കൊണ്ട് പറഞ്ഞു.
ലൗലിക്ക് സമാധാനമായി..
ഈ പൂച്ചക്കണ്ണിയുടെ ഒരു കൈപ്പുണ്ണ്യം.. ചുമ്മാതല്ല ഞങ്ങടെ മോഹനന്‍ നായര്‍ വീണു പോയത്..
പോടാ അവിടുന്ന്..
പൂച്ചക്കണ്ണി നിന്‍റെ മറ്റവള്‍..
കപടദേഷ്യം ഭാവിച്ച് ലൗലി അവന്‍റെ തോളില്‍ പിച്ചി..
സ്നേഹം കൂടുമ്പോള്‍ ശൗരി അവളെ വിളിക്കുന്നത് പൂച്ചക്കണ്ണീന്നാണു..
ഇളം പച്ച കലര്‍ന്ന മനോഹരമായ മിഴികളാണു ലൗലിയുടേത്..
ലൗലിയെക്കണ്ടാല്‍ സിനിമനടി ശാരിയുടെ ഏകദേശ ഛായ തോന്നിപ്പോകും..
പ്രണയ വിവാഹമായിരുന്നു ലൗലിയുടേയും മോഹനന്‍റേയും. അതും വളരെ ചെറുപ്പത്തില്‍ തന്നെ.
വീട്ടില്‍ നിന്നൊക്കെ ഒരുപാടെതിര്‍ത്തിട്ടും ലൗലി ഉറച്ചുനിന്നു.
എല്ലാവര്‍ക്കും എതിര്‍പ്പിനുള്ള പ്രധാനകാരണം അവരുടെ പ്രായ വ്യതാസം തന്നെയായിരുന്നു.
ലൗലിക്ക് ഇരുപത് തികഞ്ഞപ്പോള്‍ മോഹനു പ്രായം മുപ്പത്തിഒന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരു വീട്ടുകാരും സമ്മതം മൂളി.
[ തുടരും ]