വീണുകിട്ടിയ രാസലീലകൾ
‘ രാവിലേ ആതിരമോളു പോയിക്കഴീമ്പം അവക്കൊരു കുളി പതിവാ… അടുക്കള വാതിലില്‍ കൂടി അകത്തു കേറി കാത്തിരുന്നാ മതി… കുളീമുറീന്നിറങ്ങുമ്പം… ഭഗവതീ… മഹാപാപാ ഞാനീചെയ്യുന്നേ… പൊറുക്കണേ…’
‘ ഓ… എന്തു മഹാപാപം….. കൈ നിറയെ കാശു വരുമ്പം കൊറേ ഭഗവതിക്കും കൊടുത്തേര്…. ‘
രാരിച്ചൻ എളേമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് കെട്ടിപ്പിടിച്ചുമ്മ വെച്ചു. അവർ തിരിച്ചും.
എളേമ്മയുടെ കഴുത്തില്‍ കിടന്ന് രാരിച്ചൻ കൊടുത്ത വലിയ മാലയും ചെറിയ താലിമാലയും തിളങ്ങി.
മഹാപാപി, അപ്പോള്‍ ഇവര്‍ രാഗിണിയെ രഹസ്യമായി രാരിച്ചനു വില്‍ക്കാനുള്ള പദ്ധതിയാണല്ലേ. നടക്കില്ല എളേമ്മേ, ഈ ഞാൻ ഇവിടെയുള്ളപ്പോൾ അതു നടക്കില്ല. ഞാനുറപ്പിച്ചു. അങ്ങിനെ ചിന്തിച്ചു നില്‍ക്കുമ്പോൾ വീണ്ടും എളേമ്മയുടെ സ്വരം.
‘ ഇന്നിനി എനിക്കീ അഡ്വാൻസ് പോരാ…..’ അവർ ചിണുങ്ങി.
‘ പിന്നെ എന്റെ സാവിത്രിക്കുട്ടിയ്ക്കെന്ത് വേണം…’ അതേ ഈണത്തില്‍ രാരിച്ചൻ ചോദിച്ചു.
‘ എനിയ്ക്കുകാശല്ല വേണ്ടേ…’
‘ പിന്നെ…’
‘ രാരിക്കുട്ടൻ ഭക്ഷണം മുഴുവനും കഴിച്ചില്ല… ഇനി കുശാലായിട്ടൊന്നു … അഞ്ചാറു
ദെവസായിട്ടൊള്ള വെശപ്പാ…. അതു തീര്‍ന്നു കഴീമ്പം… പിന്നെ എന്റെ കുട്ടന്റെ ഇഷ്ടം….’
‘ കള്ളിപ്പെണ്ണേ….. നിന്റെയൊരു മുടിഞ്ഞ കൊതി…. അഞ്ചു ഗ്രാമൊള്ള പയറുസാധനം മൂഞ്ചി മൂഞ്ചി അരക്കിലോയായി… ഇനി എന്റെ വായി കൊള്ളുവോന്നാ…’
One Response
Super aietond
Balance story eavideyannu